തെങ്ങേലിപടയണി
════════════
Jཽoཽiཽnཽ TཽHཽEཽNཽGཽEཽLཽIཽ PཽAཽDཽAཽYཽAཽNཽYཽ pཽaཽgཽeཽ ║▌│█║▌│ █║▌│█│║▌║│█│║▌║
✎ *Joinതെങ്ങേലി പടയണി Page*
≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫
��������� J⃟. E⃟
��കദളിമംഗലത്തമ്മേ നമ:��
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്��� അനുഷ്ഠിച്ചുപോരുന്ന ക്ഷേത്രകലാരൂപമാണ് പടയണി. ഗോത്രാചാരസ്മൃതി ഉണര്�ത്തുന്ന, പടേനി എന്നും പരാ
മര്�ശിക്കുന്ന, ഈ പ്രാചീന കലാരൂപമാണ് ഉത്സവനാളുകളില്� നാടിന് ആഘോഷലഹരി ഏകുന്നത്. ഉത്സവസമയങ്ങളില്� അല്ലാത്തപ്പോള്� പോലും പടയണിയുടെ പാട്ടോ ചെണ്ട-തപ്പുതാളമോ കേള്�ക്കുന്നത് ആസ്വാദകരുടെ കൈകാലുകളെ ചലിപ്പിക്കാന്� പോന്നത്ര ലഹരിയാണ് ജീനിലെഴുതി ചേര്�ത്ത പോലെയുള്ള പടയണിയുടെ സ്വാധീനം. അന്യദേശങ്ങളില്� ജോലിചെയ്യുന്ന പടയണി ഗ്രാമവാസികള്�, പടയണി ദിവസങ്ങളിലാകും മിക്കവാറും തങ്ങളുടെ നാട്ടിലോട്ടുള്ള അവധിദിനങ്ങള്� ചിട്ടപ്പെടുത്താറും.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
ധനുമാസം ആരംഭിക്കുന്ന പടയണിക്കാലം, പൗരാണികപ്രാധാന്യമുള്ള പലക്ഷേത്രങ്ങളിലും അഗ്നിസാക്ഷിയായി ആടിത്തിമിര്�ത്ത് മേടമാസത്തോടുകൂടി
കൂനകൂട്ടിയിട്ട ചൂട്ടുകറ്റകളാല്� ആളിക്കത്തുന്ന വലിയ ആഴിയുടെ വെളിച്ചത്തിലാണ് പടയണികളത്തില്� പാളക്കോലങ്ങള്� തുള്ളിയുറഞ്ഞാടിയൊഴിയുന്നത്. ഒന്നു മുതല്� പതിനെട്ടു ദിവസം വരെ നീളുന്ന വിവിധകാലയളവില്� പടയണി നടത്താറുണ്ട്.
പ്രശസ്ത കദളിമംഗലത്തെ പടയണി മീനമാസത്തിലാണ് 'ഇരുവള്ളിപ്ര തെങ്ങേലി കരക്കാരുടെ പത്തു ദിവസവും വെൺപാല കരക്കാരുടെ പത്തു ദിവസവുമാണ് ,തെങ്ങേലി ശ്രീഭദ്രാക്ഷേത്രത്തിൽ മീനഭരണിയിലാണ് നടത്തി വരുന്നത് കൊറോണാ കാലമായതിനാൽ രണ്ടു വർഷമായി ഒരു ത്സവവും ഇവിടെ ഇല്ല
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
ദാരികനും കാളിയുമായുള്ള പോരുമായാണ് പടയണിയുടെ ഇതിവൃത്തം കോര്�ത്തുകിടക്കുന്നത്. ദേവകളും മനുഷ്യകുലവും ദാരികന്റെ ദ്രോഹത്താല്� വശംകെട്ടു. സ്ത്രീയാലെ വധിക്കപ്പെടൂ എന്ന് പഴുതോടെയുള്ള വരത്തിലെങ്കിലും, സപ്തമാതാക്കള്� പോലും ദാരികനുമുമ്പില്� പരാജിതകളാവുന്നു. ദാരികനാല്� അപഹാസ്യനായ നാരദമുനി ശിവനോട് ദാരികവൃത്താന്തങ്ങള്� പറയുമ്പോള്�, കോപം കൊണ്ടു ജ്വലിച്ച കാലകാലന്റെ മൂന്നാംകണ്ണില്� നിന്നും മഹാകാളി ഉടലെടുക്കുന്നു. രക്തദാഹിയായ വേതാളത്തിന്റെ പുറത്തേറി കാളി ദാരികനിഗ്രഹത്തിനായി പോകുന്നു. പോരിനുവിളിച്ച കാളിയുടെ സ്ത്രീത്വത്തെ പുച്ഛിച്ച ദാരികന്റെ സൈന്യത്തെ മുച്ചൂടും കാളി നശിപ്പിച്ചതോടെ ദാരികന്� നേരിട്ടിറങ്ങുന്നു. പലസംഭവങ്ങളാലും ഉപകഥകളാലും നിറഞ്ഞ നീണ്ടനാളത്തെ പോരിനൊടുവില്� ദാരികന്റെ ശിരസ്സറുത്ത കാളി, കോപം തെല്ലുമടങ്ങാതെ ഭൂതഗണങ്ങളുമായി കൈലാസത്തിലേക്ക് പോകുന്നു. സംഹാരരൗദ്രയായി കലിതുള്ളിയ കാളിയെ അനുനയിപ്പിക്കാന്� ദേവഗണങ്ങളുടെ ശ്രമങ്ങള്� വിജയം കാണാതെ പോയി. അവര്� ഭയപ്പെട്ടു പിന്�തിരിഞ്ഞപ്പോള്�, അച്ഛനായ ശിവന്റെ നിര്�ദ്ദേശത്താല്� കാളിയുടെ പ്രീയ ഭൂതഗണങ്ങള്� ആടിയും പാടിയും തമാശകാട്ടിയും കാളിയെ ശമിപ്പിക്കാന്� ശ്രമിക്കുന്നു. ഒടുവില്� സഹോദരനായ സുബ്ര്യമണ്യന്� കാളിയുടെ അപ്പോഴത്തെ രൂപം അതേപടി പാളയില്� പകര്�ത്തി കാളിക്കു മുന്�പില്� ചുവടുവെയ്ക്കുന്നു. തന്റെ സ്വരൂപം സഹോദരന്� ധരിച്ചാടുന്നതു കാണുമ്പോള്� ദേവി രൗദ്രരൂപം പതിയെ വെടിഞ്ഞു ശാന്തയായി മാതൃരൂപിയാകുന്നു. ഈ ഭാഗമാണ് പടയണിയുടെ ആധാരം. സുബ്ര്യമണ്യന്� ഏന്തിയ പഞ്ചവര്�ണ്ണങ്ങളാല്� തീര്�ത്ത കാളിരൂപം പകര്�ന്ന കോലമാണ് പടയണിയിലെ ഏറ്റവും വലുത്, ഭൈരവി.
���������
കാലന്�, യക്ഷി, പക്ഷി, മാടന്�, മറുതാ, ഭൈരവി, ഗണപതി, കുതിര, ഗന്ധര്�വ്വന്�, പിശാച് എന്നിവയാണ് പ്രധാന കോലങ്ങള്�. ഇവ ഓരോന്നും രൂപത്തിലും താളച്ചിട്ടയിലും പാട്ടിലും ചുവടിലും സമയദൈര്�ഘ്യങ്ങളിലും വ്യത്യസ്തമാണ്. പടയണി നടക്കുന്ന ക്ഷേത്രത്തില്� നിന്നും മാറി ഒരിടത്തോ, പലയിടങ്ങളിലായോ, ചെത്തിമിനുക്കിയ പച്ചപ്പാളകളില്� എഴുതി വരയ്ക്കുന്നു. വലിയകോലങ്ങളില്� ഇത്തരം പാളകള്� കമുകിന്� വാരികളാല്� തീര്�ത്ത ചട്ടത്തില്� കുരുത്തോലയുടെ ഈര്�ക്കിലിയാല്� കോര്�ത്താണ് രൂപമാക്കുന്നത്. ഓരോ പാളയിലും അതാത് ഭാഗം വരച്ചശേഷമാണ് തമ്മില്� കോര്�ത്ത് വലിയ കോലങ്ങള്� ചട്ടത്തില്� കൊരുക്കുന്നത്. വളരെ കൃത്യതയും കണക്കും വേണ്ട സംഗതിയാണിത്.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
എഴുതി പൂര്�ത്തിയായ കോലങ്ങള്�, സന്ധ്യ കഴിഞ്ഞശേഷം വാദ്യഘോഷങ്ങളുടേയും ആര്�പ്പോവിളികളുടേയും അകമ്പടിയോടെ ഇരുട്ടിനെ അകറ്റുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്� പടയണി കളത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ കാപ്പൊലിക്കല്� എന്ന ചടങ്ങുണ്ട്. ചെണ്ടയുടെ ആസുരതാളം ഏതൊരുവനേയും മത്തുപിടിപ്പിക്കുന്ന രീതിയില്� ഉയരുമ്പോള്� വട്ടം ചുറ്റിനിന്ന് കത്തിച്ച ചുട്ടുകറ്റകള്� ആര്�പ്പോവിളികളില്� ഉയര്�ന്നുതാണ് കളം മൂപ്പിക്കുന്നു. ശേഷം കോലങ്ങള്�, അവ കെട്ടുന്ന തറയിലേക്ക് മാറ്റുന്നു. മുറപ്രകാരം ഇവിടെനിന്നാണ് പിന്നീട് അതാത് കോലങ്ങള്� കെട്ടി കളത്തിലേക്ക് പോവുന്നത്. ചെണ്ടയും ചേങ്ങിലയും കൊട്ടി ഗണപതിയെ നൃത്തചുവടുകളാല്� തൊഴുത് വണങ്ങി, കളത്തിലെത്തുന്ന കോലം, തപ്പിന്റെ താളത്തിലേക്ക് ചുവടു മാറുന്നു. തപ്പിന്റെ ചിട്ടപ്പെടുത്തിയ താളത്തില്� ആദ്യം ലാസ്യഭാവത്തോടെ അയഞ്ഞുള്ള തുള്ളല്� പതിയെ രൗദ്രചലനങ്ങളാല്� കളം നിറഞ്ഞാടുന്നു. സാധാരണ പത്തുമുതല്� ഇരുപതു മിനിട്ടുവരെ സമയ ദൈര്�ഘ്യമാവും ഓരോ കോലത്തിനും. ചില കോലത്തിന് ഇത് ഇരട്ടിയ്ക്കും മുകളിലുമാവും. പതിയെ മുറുകിയ താളത്തിന്റേയും പാട്ടിന്റേയും അകമ്പടിയില്� നിന്നും തുള്ളല്� ഉച്ചസ്ഥായിലെത്തി അടങ്ങി ഒഴിയുന്നു. മിക്കവാറും തുള്ളല്�ക്കാര്� ഈ 'മുറുക്ക്' സമയം അബോധാവസ്ഥയിലെത്താന്� സാധ്യതയുണ്ട്. രണ്ടോ മൂന്നോ സഹായികള്� ഈ നേരം തുള്ളല്�ക്കാരന്റെ ശരീരവും തലയിലേന്തിയ കോലവും ശ്രദ്ധയോടെ അടക്കി ശമിപ്പിച്ച് കളത്തില്� നിന്നും ഒഴിപ്പിച്ചു കൊണ്ടുപോകുകയും, അടുത്ത കോലധാരി/ധാരികള്� ആ സമയം നടപ്പുതാളം ചവിട്ടി കളത്തിലേക്ക് ആനയിക്കപ്പെടുകയുമാകാം.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
സംഗീതവും സാഹിത്യവും വേദാന്തവും ഇതിഹാസരംഗങ്ങളും ഒക്കെ ഇടചേര്�ന്ന അര്�ത്ഥഗര്�ഭമായ പടയണിപ്പാട്ടുകള്� ഭൂരിപക്ഷത്തിന്റേയും രചയിതാക്കളാരെന്നോ, അവ ഉടലെടുത്ത കാലവും ദേശവും ഏതെന്നോ എല്ലാം അജ്ഞാതമാണ്. രണ്ടോ അതിലധികമോ പാട്ടുകള്� ഓരോ കോലത്തിനും കളത്തില്� പാടേണ്ടതുണ്ടാവും. തുള്ളലിന്റെ ഇടവേളകളില്� സാമൂഹികവും ഹാസ്യരസ പ്രാധാന്യമുള്ളതുമായ പരദേശി, ചക്കരകച്ചവടക്കാരന്� എന്നീ വേഷം കെട്ടിയ ചെറുനാട്യങ്ങളുമുണ്ട്. ഇതില്� അശ്ളീല പരാമര്�ശ്വങ്ങളും സാധാരണമാണ്. മറുത പോലുള്ള കോലങ്ങള്� കളത്തില്� ചിലപ്പോള്� വടികുത്തി തിരുവാതിര കളികളും തമാശകാട്ടലും ചെയ്യാറുണ്ട്.
���������
പ്ലാവിന്റെ വേരിന്റെ കാതല്� മുന്നു കഷണമാക്കിയതില്� പ്രത്യേക പൂട്ട് (കൂട്ട്) ഉണ്ടാക്കി കൊരുത്തു ചേര്�ത്ത് വളയമാക്കി, ചീകി ഉരുട്ടി തപ്പിന്റെ ചട്ടമുണ്ടാക്കുന്നു. എരുമത്തോൽ (തുകല്� വ്യത്യാസമുണ്ടാകാം) പ്രാദേശിക പശക്കൂട്ടാല്� ഇതില്� ഒട്ടിച്ചെടുക്കുന്നു. കനൽച്ചൂടിൽ മരക്കഷണങ്ങൾ ചേർന്ന വളയം വികസിക്കുകയും കന്നിൻതോൽ വലിഞ്ഞുമുറുകി തപ്പ് വായിക്കുവാൻ വണ്ണം പരുവപ്പെടുകയും ചെയ്യുന്നു. ഇതില്� പാണല്� ചെടിയുടെ ഇലതടവിയാണ് പതംവരുത്തുന്നത്. അല്ലാതെ തോല്� മുറുക്കാന്� മറ്റു തുകല്� വാദ്യങ്ങളിലെ പോലെ തപ്പിന് വാറുകളില്ല. പച്ചത്തപ്പ് ദേവവാദ്യമായും കനൽച്ചൂടിൽ കാച്ചിയെടുത്ത തപ്പ് അസുരവാദ്യമായും കരുതിവരുന്നു.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
പടയണിയില്� വലിയത്, ആയിരത്തിയൊന്ന് പാളവരെ എഴുതി കോര്�ത്തെടുത്ത ഭൈരവിയെങ്കിലും, യമധര്�മ്മനെ പ്രതിനിധീകരിക്കുന്ന കാലന്�കോലമാണ് പടയണിയുടെ മര്�മ്മമെന്നു പറയാം. മറ്റുള്ളതിനേക്കാള്� ദീര്�ഘനേരമുള്ളതും നൃത്തച്ചുവടുകളില്� വ്യത്യാസവുമുള്ള ''കാലനാവും'' ഏറ്റവും ആരാധകരുള്ളതും. https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
സ്വന്തം വീര്യംകാട്ടിയിറങ്ങി തുള്ളിയ കാലനെ പുകഴ്ത്തിപ്പാടുന്ന ഭൂതങ്ങള്� പതിയെ വിഷയംമാറ്റുന്നു. കാലന് തോല്�വി സംഭവിച്ച മാര്�ക്കണ്ഡേയ ചരിതവും മറ്റും പാടി അവര്� പരിഹസിച്ച് കാലനെ കലികൊള്ളിക്കുന്നു. എല്ലാവരുടേയും മുന്നിലുണ്ടായ നാണക്കേടില്� വെറിമൂത്ത കാലന്�, അവസാനഭാഗമാകുമ്പോള്� കൈയ്യിലേന്തിയ വാളാല്� തന്റെ നീണ്ട മുടി കെട്ടുകള്� മുറിച്ചെറിയുന്നു. മുടിമുറിച്ച ശേഷം സ്വന്തം പിടലിയും മുറിക്കും മുന്�പെ ഗണങ്ങള്� കാലന്റെ ആയുധം പിടിച്ചു വാങ്ങി ശരീരത്തെ മെരുക്കുന്നു. മുന്നില്� കിടന്നുള്ള കാലന്റെ പരാക്രമം കണ്ടും ദേവി അയയുന്നു. പാളയില്� വരച്ചു തലയിലേന്തിയ കാലന്� കോലത്തിന് മനോഹരമായി കുരുത്തോലകള്� വെട്ടിയുണ്ടാക്കിയ നീണ്ട മുടിയുണ്ടാവും. കാലന്റെ കൈയ്യില്� നിന്നും വാളു പിടിച്ചുമേടിക്കുന്ന രംഗം
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
അതിമനോഹരവും, ഭയചകിതരാക്കുന്ന ഗാംഭീര്യമുള്ളതുമാണ്. തലയില്� കോലവും പാളയിലും ഓലയിലും വാരിയിലും തീര്�ത്ത മെയ്യാഭരണങ്ങളണിഞ്ഞ്, ഒരു കൈയ്യില്� എരിയുന്ന തീപ്പന്തവും മറുകയ്യില്� മൂര്�ച്ചയുള്ള വാളുമായി കളത്തിലുറപ്പിച്ച ഉരലിന്� മേല്� പിന്നാക്കം ചാടിക്കയറി ചുവടുവെയ്ക്കുന്ന തുള്ളലിന് അസാമാന്യം മെയ്ക്കരുത്തും നൃത്തബോധവും ആവശ്യമുള്ളതാണ്. ഉരലിന് പിന്�തിരിഞ്ഞു നിന്ന് പിന്നോട്ടു ചാടിക്കയറുന്നതും ശേഷം ഉരലില്� നിന്നുകൊണ്ടുമുള്ള ചുവടുവെപ്പുകളുമുള്ള ഈ ഭാഗത്താവും പടയണിയുടെ മുഴുവന്� സൗന്ദര്യവും ആവാഹിച്ചിരിക്കുന്നത് എന്നും വിലയിരുത്താം. കൃത്യസമയത്തു പിടിച്ചടക്കാത്തപ്പോള്� തുള്ളിയ ആള്� സ്വയംകഴുത്തറത്തതും, പൊങ്ങിപ്പറന്നതുമായ മുത്തശ്ശിക്കഥകള്� പടയണിഗ്രാമങ്ങളില്� സുലഭമാവും. വരയ്ക്കുന്ന കോലത്തിന് പരിപൂര്�ണഭാവമായാല്� അവ തനിയെ വിറയ്ക്കുമെന്നും, അതു തുള്ളുന്നവന്� ശവശരീരാവശിഷ്ടങ്ങള്� അടുത്തുള്ള നദിയിലെ കയത്തിലെ പിന്നെ കാണു എന്നുള്ള കഥകള്� പേറുന്ന പല കടവുകളും പമ്പ-മണിമല ആറ്റു തീരങ്ങളിലുണ്ട്.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
പടയണിയെ പറ്റി ഏറ്റവും ചുരുക്കിയാണ് പറയാന്� ശ്രമിച്ചത്. കണ്ണാടി ബിംബ സങ്കല്�പ്പങ്ങളാണ് ഭൈരവി എന്നുള്ള വാദംപോലെ ആഴത്തിലുള്ള കാര്യങ്ങളും ഉള്�പ്പെടെ പലതും വിശദമാക്കിയിട്ടില്ല. ആചാര രീതികളിലും ഐതീഹ്യകഥകളിലും ദേശാന്തരങ്ങളില്� ചെറിയ വ്യത്യാസം ഉണ്ടാകാം.
���������
''കാളും തീ എരിന്ത കണ്ണില്� കാലകാലന്� പെറ്റെടുത്ത
കാളിയെന്നു പേരമര്�ന്ന കാമാക്ഷിയമ്മോ തെയ് തെയ്''.. എന്നു അവസാനം തലച്ചോറില്� ഇരമ്പിപ്പാടുന്നത് ഈ ടൈപ്പുമ്പോള്� പോലും കാലുകള്� ദ്രുതവേഗത്തില്� താളംപിടിക്കുന്നുണ്ട്, ഞരമ്പുകളെ ത്രസിപ്പിക്കുന്ന അത്ര ആവേശമാണ് ഞങ്ങള്�ക്കു പടയണി.
� ദിനേശ് വണ്ടല്ലൂർ�
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
���������