25/03/2025
പുകയുന്ന അഗ്നിപർവ്വതം.
ചിത്രത്തിൽ കാണുന്നത് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം തൊഴിലാളികളുടെ ഒരു മീറ്റിംഗ്.
വിളിച്ചു കൂട്ടിയത് തീവ്ര ഇസ്ലാമിക് സലഫി പ്രസ്ഥാനം വിസ്‌ഡം.
കേരളത്തിൽ ഒട്ടാകെ ശരിക്കും പറഞ്ഞാൽ ഓരോ വില്ലേജിലും പഞ്ചായത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ട്.
ബംഗാളി എന്നാണ് വിളിപ്പേരെങ്കിലും ഭൂരിപക്ഷവും ബംഗ്ലാദേശ് ജിഹാദികൾ ആണെന്നതാണ് സത്യം. പാകിസ്ഥാൻ ജിഹാദികൾ വരെ ഉണ്ടെന്നാണ് വിവരം.
മിക്കവാറും എല്ലാപേർക്കും വ്യാജ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തിൽ അത്തരം ഒരു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടുപിടിച്ചിരുന്നു.
ഇവരൊക്കെ ആരാണ്, എവിടുന്നാണ്, എത്രപേർ ഉണ്ട്, ഇവരുടെ പശ്ചാത്തലം എന്താണ്, എന്തെങ്കിലും ജിഹാദി പദ്ധതികളുമായാണോ ഇവിടെ എത്തിയിട്ടുള്ളത് എന്നുള്ള ഒരു വിവരങ്ങളും കേരള സർക്കാർ ഏജൻസികൾക്ക് ഇല്ല എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
ഇഷ്ടമുള്ളവർ വരുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കുന്നു, ഇഷ്ടമുള്ളത് ചെയ്യുന്നു, ഇഷ്ടമുള്ളപ്പോൾ പോവുന്നു, ഇതാണ് അവസ്ഥ.
കോവിഡ് സമയത്ത് ഇവന്മാർ കുട്ടനാട്ട് റോഡിൽ ഇറങ്ങി നിയമം കയ്യിലെടുത്തു പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയത് നമ്മൾ മറന്നൂടാ.
ഈ ചിത്രങ്ങളിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. പ്ലാനിങ് കൃത്യം. വ്യക്തം.
കേരളം ഒട്ടാകെ മിനിറ്റുകൾക്കകം ഒരു കലാപം ഉണ്ടാക്കാൻ, കത്തിക്കാൻ ഒരു വിസിൽ മതിയാവും.
കേന്ദ്രത്തിലുള്ള അധികാരികൾ, കേന്ദ്ര ഏജൻസികൾ ഉടൻ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതത്തിന്റെ പുറത്താണ് നമ്മൾ ഇന്ന് ഇരിക്കുന്നത് എന്ന് മറക്കേണ്ട.
കണ്ണുള്ളവർ കാണട്ടെ.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നല്ലേ.