CASA

CASA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA, Religious organisation, Kochi.

27/04/2026

ഇന്ത്യൻ പൗരനായ നിങ്ങൾ എന്തിന് ഈരാറ്റുപേട്ട വഴി സഞ്ചരിച്ചു ??? ഇതിൽ തെറ്റുകാരൻ താങ്കൾ തന്നെയാണ്, എത്രയും പെട്ടെന്ന് ആ കുട്ടിയുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ചു വിഷയം കൊത്തുതീർപ്പാക്കിയാൽ താങ്കൾക്ക് സമാധാനത്തോടെ ഈ കേരളത്തിൽ തുടർന്നും ജീവിക്കാം.

PC ജോർജിനെതിരെ വൈദികരെ ഇറക്കി വാർത്താസമ്മേളനം നടത്തി പാലാ ബിഷപ്പിനു വേണ്ടി കത്തോലിക്കാ കോൺഗ്രസ് ആണ് എല്ലാം ഉണ്ടാക്കിയത് ...
24/04/2026

PC ജോർജിനെതിരെ വൈദികരെ ഇറക്കി വാർത്താസമ്മേളനം നടത്തി പാലാ ബിഷപ്പിനു വേണ്ടി കത്തോലിക്കാ കോൺഗ്രസ് ആണ് എല്ലാം ഉണ്ടാക്കിയത് എന്നു ഗീർവാണമടിപ്പിച്ച ദീപികയിലിരിക്കുന്ന നികൃഷ്ട ജീവികൾ , ജിഹാദികൾ ഈരാറ്റുപേട്ടയിൽ നിന്നും പാലാ ബിഷപ്പ്സിലേക്ക് നടത്തിയ മാർച്ചിന് മറുപടിയായി പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രകടനം അഞ്ചുവർഷം മുൻപ് 2021 സെപ്റ്റംബർ 12 -ാം തിയതി റിപ്പോർട്ട് ചെയ്ത വാർത്തയുടെ കട്ടിങ് കാണുക !

ഇന്ന് KCBCയുടെ അധ്യക്ഷനായ ക്ലിമിസ് ബാബ ഉൾപ്പെടെ എല്ലാവരും തള്ളിപ്പറഞ്ഞ ഒറ്റപ്പെടുത്തിയപ്പോൾ , മാപ്പ് പറയാൻ പ്രേരിപ്പിച്ചപ്പോൾ ഇന്ന് നീയൊക്കെ പരിഹസിച്ചു തള്ളിപ്പറയിപ്പിച്ച പിസി ജോർജ് മാത്രമാണ് അന്ന് പാലാ മെത്രാനുവേണ്ടി ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ശബ്ദിച്ച കേരളത്തിലെ ഒരേയൊരു നേതാവ്........... നീയൊക്കെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ ഐക്യദാർഢ്യ പ്രകടനത്തിന് ഒപ്പം നടക്കുവാൻ കാലിന്റെ മുട്ടിനു ബുദ്ധിമുട്ടുള്ളതിനാൽ പ്രകടനത്തിന്റെ അവസാനം മുഖ്യ പ്രാസംഗികനായതും അന്ന് പിസി ജോർജ് തന്നെയായിരുന്നു.

ജിഹാദികൾ നടത്തിയ മാർച്ചിന് മറുപടിയായി പിറ്റേദിവസം ഞങ്ങളെ പോലെയുള്ള ക്രിസ്ത്യൻ സംഘടനകൾ നടത്തിയ ഈ പ്രകടനമാണ് പാലാ ബിഷപ്പിനെതിരെയുള്ള എതിർപ്പുകളുടെ മുനയൊടിച്ചുകൊണ്ട് വിഷയം ബിഷപ്പിന് അനുകൂലമായി മാറുവാൻ ഇടയാക്കിയത് ! അല്ലാതെ എ കെ ചീ ചീ കുർബാന കഴിഞ്ഞ് ഇറങ്ങിയവരെ വെച്ച് നടത്തിയ ഗീർവാണ പ്രസംഗം അല്ല

ഒരാഴ്ചയ്ക്ക് ശേഷം കാസ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ എക്യുമെനിക്കൽ സംഘടനകളെ ഉൾപ്പെടുത്തി ക്രൈസ്തവ ഏകോപന സമിതി കോട്ടയത്ത് വച്ച് രൂപീകരിപ്പിച്ചതും അന്ന് അതിൻറെ രക്ഷാധികാരിയായി മാറിയതും നീയൊക്കെ അവഹേളിക്കുന്ന പിസി ജോർജ് തന്നെയാണ് ........ ആ പിസി ജോർജ് തന്നെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ രണ്ടാമത്തെ ആഴ്ച അതെ ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ ഉണ്ടാകുന്ന വിഷയങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാൻ മുൻകൈയെടുത്തതും.

നീയൊക്കെ വൈദികരെ ഉപയോഗിച്ച് വാർത്താസമ്മേളനം നടത്തി പച്ചക്കള്ളം പറയിപ്പിക്കുമ്പോൾ തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ടാകില്ലെന്ന് കരുതിയോ ???

തീർന്നിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ.

Team CASA

Empowering the Last Mile: India's Welfare Delivery RevolutionFor decades, one of the biggest challenges in India's devel...
22/04/2026

Empowering the Last Mile: India's Welfare Delivery Revolution

For decades, one of the biggest challenges in India's development journey was not the absence of welfare schemes but the difficulty of ensuring they reached the people who needed them most. Leakages, delays, middlemen and weak identification systems often meant that benefits stopped somewhere between policy announcement and the intended beneficiary. Over the past decade, however, India has witnessed a quiet but transformative shift in how welfare reaches citizens, one that is increasingly being described as a "last-mile delivery revolution."

At the heart of this transformation lies the JAM trinity, Jan Dhan, Aadhaar and Mobile, which has fundamentally reshaped the relationship between the state and citizens. The opening of bank accounts under the Pradhan Mantri Jan Dhan Yojana has brought millions of previously unbanked households into the formal financial system. Today, these accounts are not just savings instruments but gateways through which pensions, scholarships, subsidies and emergency assistance flow directly to beneficiaries.

This shift has been reinforced through the Direct Benefit Transfer (DBT) system, which ensures that welfare payments reach citizens without intermediaries. Whether it is LPG subsidies, farmer support under PM-KISAN, or wages under employment schemes, DBT has improved transparency and reduced leakages that once plagued welfare programmes. For many families in rural India, the certainty that government support will arrive. One of the most visible examples of last-mile delivery transformation is the Pradhan Mantri Ujjwala Yojana, which has provided clean cooking fuel connections to millions of women from economically weaker households. Beyond the numbers, its impact is deeply personal, reducing exposure to smoke-related illnesses and saving hours spent collecting firewood. For women, especially in remote villages, such changes represent both improved health and greater dignity

Healthcare access has also seen a significant shift through Ayushman Bharat-Pradhan Mantri Jan Arogya Yojana (PM-JAY), which provides financial protection against catastrophic medical expenses for vulnerable families. For households that previously avoided hospital treatment due to cost concerns, this scheme has made quality healthcare more accessible. In many districts, beneficiaries speak of being able to seek treatment without fear of falling into debt, which is a powerful indicator of how welfare delivery is reshaping everyday life.

Housing support through the Pradhan Mantri Awas Yojana (PMAY) has similarly transformed rural and urban landscapes. By enabling families to move from temporary shelters to permanent homes with basic amenities, the scheme has contributed not only to improved living conditions but also to social security and self-respect. The inclusion of women's ownership in many cases has further strengthened their role within households.

Technology has played a central role in enabling these changes The expansion of digital infrastructure under the Digital India initiative has allowed citizens to access services without travelling long distances to government offices. From applying for certificates to receiving payments and tracking welfare benefits, digital platforms are gradually making governance more responsive and accessible.

Equally important has been the role of frontline workers such as anganwadi workers, ASHA workers, banking correspondents and local administrators, who ensure that schemes reach the most remote habitations. Their presence on the ground bridges the gap between policy intent and real-world implementation. Welfare delivery is not only about technology, it is also about human networks that sustain trust and accountability.

The Aspirational Districts Programme offers another example of how targeted governance can improve last-mile outcomes. By focusing on districts that historically lagged behind in health, education and infrastructure indicatorsthe programme has demonstrated how data-driven monitoring and coordinated interventions can accelerate development where it is needed most.

Importantly, the welfare delivery revolution is also changing the expectations citizens have from the state. People are increasingly aware of their entitlements and more confident in demanding access to them. This shift from passive recipients to informed stakeholders marks a significant evolution in India's democratic development framework.

Yet challenges remain. Ensuring digital literacy, addressing connectivity gaps in remote regions and maintaining accurate beneficiary databases are ongoing tasks. The next phase of welfare reform will depend on how effectively these gaps are addressed while maintaining transparency and inclusivity.

India's experience over the past decade shows that welfare delivery is no longer only about designing schemes; it is about building systems that reach every household with reliability and respect. When subsidies arrive on time, when healthcare becomes affordable, and when housing and clean energy reach the poorest families, development moves beyond statistics and becomes visible in everyday life

Empowering the last mile is ultimately about restoring confidence in governance. And as India continues to strengthen its delivery architecture, welfare is increasingly becoming not just a promise of policy but a lived reality of millions.

🔸 Publishing on national interest - CASA

ടൂറിസ്റ്റുകളെ മതം തിരഞ്ഞ് കൊന്നു തള്ളിയ ഇസ്ലാമിക ഭീകരതയ്ക്ക് ഇന്നേക്ക് ഒരു വർഷം.ആ 26 നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ പ...
22/04/2026

ടൂറിസ്റ്റുകളെ മതം തിരഞ്ഞ് കൊന്നു തള്ളിയ ഇസ്ലാമിക ഭീകരതയ്ക്ക് ഇന്നേക്ക് ഒരു വർഷം.

ആ 26 നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏🙏

Team CASA

2019 ഏപ്രിൽ 21 അതൊരു ഈസ്റ്റർ  ഞായറായിരുന്നു, പക്ഷെ  ആഗോള ക്രിസ്ത്യനികളെ  സംബന്ധിച്ചു  ശ്രീലങ്കയിൽ മൂന്ന് ക്രിസ്ത്യൻ ദേവാ...
21/04/2026

2019 ഏപ്രിൽ 21 അതൊരു ഈസ്റ്റർ ഞായറായിരുന്നു, പക്ഷെ ആഗോള ക്രിസ്ത്യനികളെ സംബന്ധിച്ചു ശ്രീലങ്കയിൽ മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങളിലും, 5 ഹോട്ടലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിലെ 6 ഇടങ്ങളിൽ ഒരേസമയം ഇസ്ലാമിക തീവ്രവാദികൾ നടത്തിയ സീരിയൽ ബോംബ് ബ്ളാസ്റ്റിലൂടെ 269 മനുഷ്യശരീരങ്ങൾ ചിന്നിശ്ചിതറി ചോര തെറിച്ച ഒരു കറുത്ത ഞായർ ആയിരുന്നു

ശ്രീലങ്കൻ തലസ്ഥാനമായ കോളബോയ്ക്കടുത്തുള്ള കൊച്ചികടെ ജില്ലയിലെ കാപിൽഡ് പ്രദേശത്തു സ്ഥിതി ചെയുന്ന St. Antony Church of Miracles, ശ്രീലങ്കയിലെ വടക്കൻ പ്രേദേശമായ നേഗോമ്പോയിലെ St. Sebastian Church, മറ്റൊരു ദേവാലയമായ Zion Church, എന്നി ദേവാലയങ്ങളിൽ തന്റെ മത വിശ്വാസപ്രകാരം അന്യ മതസ്ഥനെ കൊന്നാൽ സ്വർഗത്തിൽ ലഭിക്കുന്ന മദ്യ പുഴയും, തുടുത്ത മാറിടമുള്ള ഹൂറികളും മോഹിച്ചു ചാവേർ ആയി വന്ന ഇസ്ലാമിക തീവ്രവാദികൾ സ്വയം പൊട്ടിത്തെറിച്ചപ്പോൾ അവിടെ ചിന്നി ചിതറിയത് ശത്രുവിനെ പോലും സ്നേഹിക്കണം എന്ന് പഠിപ്പിച്ച 269 ക്രിസ്തു ശിഷ്യർ ആയിരുന്നു.

ഈസ്റ്റർ ദിന കൂട്ടക്കുരുതിയെക്കുറിച്ച് പറയുമ്പോൾ ഓർക്കേണ്ട ഒരു വിശ്വാസിയുടെ പേരുണ്ട് ...... തന്റെ ഗുരുവായ ക്രിസ്തുവിന്റെ മാർഗം പിന്തുടർന്ന് കൊണ്ട് സ്വന്ത ജീവൻ മറ്റുള്ളവർക്ക് വേണ്ടി ബലി നൽകി നൂറുകണക്കിന് പേരെ രക്ഷിച്ച ക്രിസ്ത്യനിയുടെ പേരാണ് " രമേശ് രാജു " Zion Church -ൽ ആരാധന നടക്കുമ്പോൾ രമേശ് രാജു പുറത്തു നിൽക്കുകയായിരുന്നു, അപ്പോളാണ് അപരിചിതനായ ഒരു വ്യക്തി ബാഗ് തൂക്കി വരുന്നത് രമേശിന്റെ ശ്രദ്ധയിൽ പെട്ടത്, എന്തോ സംശയം തോന്നിയ രമേശ് ആ വ്യക്തിയെ അകത്തുകടക്കാൻ സമ്മതിക്കാതെ ഗേറ്റിൽ തന്നെ തടഞ്ഞു, എന്നാൽ ചാവേർ അകത്തു കടക്കാൻ ശ്രെമിച്ചു രമേഷുമായി മൽപ്പിടുത്തം നടത്തുകയും അതിനിടയിൽ ബോംബ് ബ്ലാസ്റ്റ്‌ നടന്ന് ഇരുവരും കൊല്ലപ്പെടുകയും ചെയ്തു .

ഇന്ത്യൻ രഹസ്യന്യോഷണ ഏജൻസികൾ 2019 ഏപ്രിൽ മാസാധ്യത്തിൽ തന്നെ ഇങ്ങനൊരു തീവ്രവാദ ആക്രമണങ്ങൾ ശ്രീലങ്കയിൽ നടക്കാൻ സാധ്യതയുണ്ടെന്നു ആ രാജ്യത്തെ അറിയിച്ചിരുന്നു,എന്നാൽ നമ്മുടെ നാട്ടിലെ പോലെ ജിഹാദികളുടെ എല്ലിൻ കക്ഷണം തിന്നുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് അവിടെയുമുണ്ടായിരുന്നതിനാൽ ഇന്ത്യ നൽകിയ ഇന്റലിജിൻസ് റിപ്പോർട്ട്‌ പുറംലോകം കണ്ടിരുന്നില്ല.

2019 -ൽ ശ്രീലങ്കയിലെ ഈസ്റ്റ്‌ർ ഞായർ ചോരക്കളമാക്കിയത് ശ്രീലങ്കയിൽ പ്രാദേശികമായി പ്രവർത്തിച്ചിരുന്ന (NTJ) നാഷണൽ തൗഹിദ് ജമാത് എന്നാ ഐസിസ് ഫ്രാഞ്ചിസീ ആയിരുന്നു,

സ്പോടനം നടന്നതിനു ശേഷമുള്ള പോലീസിന്റെ അന്യൂഷണം വന്നെത്തിയതും No:1 കേരളത്തിലായിരുന്നു, ഫ്രാൻ‌സിൽ നടന്ന സ്പോടനങ്ങളുടെ അന്വേഷണം വന്നെത്തിയതും ഇങ്ങു No:1 കേരളത്തിൽ ആയിരുന്നു എന്നതും ഓർക്കേണ്ടതുണ്ട് .

ശ്രീലങ്കയിലെ NTJ പോലെ സംസ്ഥാന സർക്കാരിനോട് സംസ്ഥാന ഇന്റലിജിൻസ് മൂന്ന് തവണ നിരോധിക്കാൻ പറഞ്ഞിട്ടും നിരോധിക്കാതെ പാലൂട്ടി വളർത്തുന്ന നാളെയുടെ ഇസ്ലാമിക രാജ്യം സ്വപ്നം കണ്ട് കേരളത്തിൽ ആശാന്തി വളർത്തുന്ന ജിഹാദി സംഘടനകൾ അഴിഞ്ഞാടുന്ന നമ്മുടെ ഈ നാട്ടിൽ, കൂടുതൽ ജാഗ്രതയോടെ നാം ഉണർന്നു പ്രവർത്തിക്കുക,......... മറ്റൊരു ശ്രീലങ്ക ആവർത്തിക്കപ്പെടാതിരിക്കാൻ .

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ കൊലചെയ്യപ്പെട്ട നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

Team Casa🙏

ഇത് നിന്ദ്യമാണ് അങ്ങേയറ്റം പ്രതിഷേധാർഹവുമാണ് ....... കടയുടമയ്ക്കെതിരെ നടപടി സ്വീകരിക്കുക.കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ ഏറ...
17/04/2026

ഇത് നിന്ദ്യമാണ് അങ്ങേയറ്റം പ്രതിഷേധാർഹവുമാണ് ....... കടയുടമയ്ക്കെതിരെ നടപടി സ്വീകരിക്കുക.

കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വിഷുദിനത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ വിഷുക്കണിയുടെ പശ്ചാത്തലത്തിൽ ഇരുന്നുകൊണ്ട് ബിരിയാണിയും വറുത്ത ചിക്കനും കഴിക്കുന്ന പോസ്റ്റർ ........ ഇതേ രീതിയിൽ ഏതെങ്കിലും ഒരു ഹൈന്ദവ ക്രൈസ്തവ നാമധാരിയായ ഒരു കടയുടമ അടുത്ത റംസാന് തൊപ്പി വെച്ച ഒരാൾ പന്നിയിറച്ചി കഴിക്കുന്ന ചിത്രം ഉപയോഗിച്ച് തന്റെ സ്ഥാപനത്തിൻ്റെ പ്രൊമോഷനുവേണ്ടി ഒരു പോസ്റ്റർ ഉണ്ടാക്കി വിട്ടാൽ ആ കടയുടെയും കട ഉടമയുടെയും അവസ്ഥ എന്തായിരിക്കും ? അതിൻറെ പേരിൽ എന്തായിരിക്കും ഈ രാജ്യത്ത് സംഭവിക്കുക ???

അങ്ങേയറ്റം അപലപനീയമായ പോസ്റ്റർ, പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച ആൾക്ക് പറ്റിയ പിഴവാണ് എന്നാണ് ചേർത്തലയിലെ മെഹർ മന്തി ആൻഡ് ഗ്രിൽസ് എന്ന സ്ഥാപന ഉടമയുടെ വിശദീകരണം !

സ്വാഭാവികമായി ഒരു സ്ഥാപനത്തിലെ ഒരു പ്രമോഷൻ പോസ്റ്റർ ഡിസൈനർ ചെയ്തു ആദ്യം കട ഉടമകൾക്ക് ആയിരിക്കും കൊടുക്കുന്നത്, അവരത് കണ്ട് ഇഷ്ടപ്പെട്ടു അതിൽ പിഴവുകളോ അക്ഷര തെറ്റുകളോ ഉണ്ടെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിച്ചു അതെല്ലാം ക്ലിയർ ചെയ്തു കഴിഞ്ഞ ഫൈനൽ പ്രിൻറ് ആയിരിക്കും പുറത്തേക്ക് വിടുക അല്ലെങ്കിൽ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി നൽകുക .......... ഇവിടെ തനിക്ക് ഒന്നുമറിയില്ല അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി ഏൽപ്പിച്ച വ്യക്തിക്ക് പറ്റിയ പിഴവാണ് എന്നു പറയുന്ന സ്ഥാപന ഉടമയുടെ വിശദീകരണം സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല.

ഇവിടെ ബോധപൂർവ്വമായ പ്രവർത്തി തന്നെയാണ് നടന്നിരിക്കുന്നത് അതുകൊണ്ടുതന്നെ കടയുടമയ്ക്കെതിരെ പോലീസ് സ്വന്തം നിലയിൽ കേസെടുക്കുകയും സ്ഥാപനത്തിൻ്റെ ലൈസൻസും കട്ട് ചെയ്യുകയും വേണം.

വെറുതെ അനാവശ്യമായി ചൊറിഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കുക, അതിനെതിരെ പ്രതികരിച്ചു കഴിയുമ്പോൾ ഉടനെ അത് ഇസ്ലാമോഫോബിയ മുസ്ലിം വിരോധം ഫാസിസം എന്നൊക്കെയാക്കി മാറ്റി ഇരവാദം മുഴക്കുന്ന പതിവ് രീതിക്ക് പകരം ഈ പ്രവർത്തിയെ മുസ്ലിം സമുദായം പരസ്യമായി തള്ളിപ്പറയുകയാണ് വേണ്ടത്.

അല്ലാതെ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾ വൈകാരികമായി പ്രതികരിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം മുസ്ലിം സമുദായത്തിലെ പണ്ഡിതർ ഉൾപ്പെടെയുള്ള ചില ആളുകൾ കാണിക്കുന്ന ഇത്തരം നിന്ദ്യമായ പ്രവർത്തികളെ ബാലൻസ് ചെയ്യാനോ ന്യായീകരിക്കാനോ ശ്രമിക്കരുത് !

ഇവിടെ ഒരു ചോദ്യപേപ്പറിനുള്ളിലെ ഒരു ചെറു കഥയിലുള്ള കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് വന്നതിനാണ് ജോസഫ് മാഷ് എന്ന ഒരു മനുഷ്യൻ്റെ കൈ വെട്ടിയെടുത്തത് ........ ബോംബ് തോളിൽ ചുമന്നു കൊണ്ടുപോകുന്ന തൊപ്പി വെച്ച ഒരു ബാലന്റെ കാർട്ടൂൺ പാരീസിലെ ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ചതിനാണ് ഭാരതത്തിൽ ഉൾപ്പെടെ ലോകം മുഴുവൻ ഇസ്ലാം മത വിശ്വാസികൾ തെരുവിലിറങ്ങുകയും അക്രമങ്ങൾ കാണിക്കുകയും അതിൻ്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്ത്.......... നൂപൂർ ശർമ്മയുടെ ഒരു സ്വാഭാവിക പരാമർശത്തെ പിന്തുണച്ചതിൻ്റെ പേരിലാണ് ഒരു പാവം തയ്യൽക്കാരന്റെ കഴുത്തറുത്തത് എന്നതൊക്കെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ മറക്കാതിരിക്കുക.

Team CASA

ദീപികയുടെ എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞത് എത്ര സത്യം !  ആരെയും ഭയമില്ല, നിലപാടുകളിൽ അണു വ്യത്യാസമില്ലാതെ മുന്നോ...
16/04/2026

ദീപികയുടെ എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞത് എത്ര സത്യം !

ആരെയും ഭയമില്ല, നിലപാടുകളിൽ അണു വ്യത്യാസമില്ലാതെ മുന്നോട്ടുപോകും എന്ന് അദ്ദേഹം പറഞ്ഞത് ശരിതന്നെയാണ് ........ ദീപിക പത്രത്തിന് ഒരു മാറ്റവും വന്നിട്ടില്ല !

ദേശീയപാതയിൽ കായംകുളത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ ഐടി ജീവനക്കാരിയെ രക്ഷാപ്രവർത്തകന്റെ റോളിൽ എത്തിയ കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റായ വ്യക്തി റോഡിൽ വീണു കിടന്ന യുവതിയെ എടുത്തു ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ലൈംഗിക അതിക്രമം കാണിച്ചിരുന്നു .......ഹോസ്പിറ്റലിൽ എത്തിച്ച പെൺകുട്ടിയെ എക്സ്-റേ എടുക്കുന്നതിനായി വസ്ത്രം ഊരി മാറ്റിയപ്പോൾ മാറിടത്തിലെ പാടുകൾ ശ്രദ്ധിച്ച് ആശുപത്രി അധികൃതർ ആണ് വിവരം തിരക്കി റിപ്പോർട്ട് ചെയ്തത്.

ഈ സംഭവം കേരളത്തെ ഞെട്ടിച്ചത് മാത്രമല്ല മനസ്സാക്ഷിയുള്ള ഏതൊരാൾക്കും മാനക്കേടും ഉണ്ടാക്കിയതാണ് !

കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ ക്രൂരമായ സംഭവത്തെ പ്രാധാന്യത്തോടെ തന്നെ വാർത്തയാക്കിയിരുന്നു മലയാള മനോരമയും ദേശാഭിമാനിയും ഉൾപ്പെടെ എല്ലാ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഈ സംഭവത്തിലെ പ്രതിയായ സിനിൽ സവാദിന്റെ പേരു വാർത്തയിൽ നൽകിയിരുന്നു, പല മാധ്യമങ്ങളും ആ ക്രൂരന്റെ ചിത്രവും പുറത്തുവിട്ടിരുന്നു.

എന്നാൽ ഇന്ദിരാഗാന്ധിയുടെ മുന്നിൽ പോലും നെഞ്ചുവിരിച്ച് നിന്ന് പാരമ്പര്യമുള്ള നമ്മുടെ ക്രിസ്ത്യൻ സെക്കുലർ ദിനപത്രം ദീപിക തങ്ങൾ നൽകിയ വാർത്തയിൽ ആ നരാധമന്റെ പേര് മറച്ചുവെക്കുകയായിരുന്നു........ പ്രതി ഇസ്ലാം മതസ്ഥനും കോൺഗ്രസിന്റെ പോഷക സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റും ആയതിനാലാവാം ദീപിക ആ നരാധമന്റെ പേര് മറച്ചുവെച്ചത് എന്നുവേണം കരുതുവാൻ.

ഇതു സംബന്ധിച്ച് ദീപികയിൽ വിളിച്ച് അന്നു തന്നെ അന്വേഷിച്ചപ്പോൾ എഡിറ്റോറിയൽ ബോർഡിൽ ഇരുന്ന മഹാന്റെ മറുപടി ഒത്തിരി വാർത്തകൾ കൊടുക്കുന്നതിനാൽ ശ്രദ്ധിച്ചില്ല എന്നതായിരുന്നു ....... ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ ദീപിക പത്രം നിരവധി ആരോപണങ്ങൾ നേരിട്ടു ഒറ്റപ്പെട്ടു നിൽക്കുന്ന ഈ സമയത്ത് ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ "പത്രം ഒക്കെയാണ് ചിലപ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും" എന്നതായിരുന്നു മറുപടി.

ദീപിക തുടർന്നുവന്ന നിലപാടുകളിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോവുകയാണ് സുഹൃത്തുക്കളെ ........ മുന്നോട്ടു പോവുകയാണ് !

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ കെണിയിലാക്കാൻ ജിഹാദികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നുമഹാരാ...
15/04/2026

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ കെണിയിലാക്കാൻ ജിഹാദികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു

മഹാരാഷ്ട്രയിലെ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന നിരവധി വനിതാ ജീവനക്കാരെ അവരുടെ ടീം ലീഡർമാർ ലൈംഗികാതിക്രമത്തി ഇരകളാക്കിയ ശേഷം ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ച സംഭവം ഭാരതത്തെ ഞെട്ടിച്ചിരിക്കുകയാണ് !

ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയുടെ ചുമതലയുള്ള TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായ നിദ ഖാൻ എന്ന സ്ത്രീ തന്നെയാണ് വനിതാ ജീവനക്കാരെ ടീം ലീഡർമാർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനു കൂട്ടുനിൽക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ സംഭവത്തിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത് !

പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയായ നിദ ഖാൻ വനിതാ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെയും മേൽ ഉദ്യോഗസ്ഥരിലേക്ക് വിവരം കൈമാറാതെയും സംഭവം മൂടിവെച്ച് പെൺകുട്ടികളെ കെണിയിൽ ആക്കുന്നതിന് സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ....... SIT പറയുന്നത് പ്രകാരം സ്ഥാപനത്തിലെ വനിതാ HR ഉദ്യോഗസ്ഥയായ നിദ ഖാർ തന്നെയാണ് ഇതിൻറെ പ്രധാന സൂത്രധാരക.

ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനോടൊപ്പം മറ്റ് ആറു പേരെയും അതീവ ഗുരുതരമായ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനം നേരിട്ട ഇരകളെ പ്രതികൾ നമസ്‌കാരം ചെയ്യാനും ബീഫ് കഴിക്കാനും നിർബന്ധിച്ചെന്നും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്തര്‍, ഡാനിഷ് ഷെയ്ക്ക് എന്നിവരെയും HR നിദ ഖാനേയുമാണ് അറസ്റ്റ് ചെയ്തത്. നാസിക് പൊലീസ് കമ്മീഷണറുടെ ഓഫീസിന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ കയറിക്കൂടി നിരീക്ഷണം നടത്തിയ ശേഷം ആയിരുന്നു അറസ്റ്റുകളിലേക്ക് എത്തിയത്.

മുബൈയിലെ പോലീസ് സ്റ്റേഷനിൽ ഏപ്രിൽ മാസം രണ്ടാം തീയതി TCS-ൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന ഷാരൂഖ് റെയ്സ്, റാസ മേമൻ,അൻസാരി,തൗസീഫ്, ഷാഫി എന്നിവർക്കെതിരെ നൽകിയ പരാതിയാണ് ഈ വലിയ ജിഹാദി ഭീകരത പുറത്തുകൊണ്ടുവന്നത് !

പെൺകുട്ടിയുടെ പരാതിയിൽ ഇപ്രകാരമായിരുന്നു പറഞ്ഞിരുന്നത് ........ "24/06/2025 മുതലാണ് ഞാൻ നാസിക്കിലെ ടിസിഎസിൽ ജോലിക്ക് ചേരുന്നത്.മൂന്ന് മാസത്തെ ട്രെയിനിങ്ങിനായി എനിക്ക് ട്രെയിനിങ് എടുക്കാൻ ചുമതലപ്പെടുത്തിയത് ഷാരൂഖിനെയാണ്.........ഈ കാലയളവിൽ ട്രെയിനിങ്ങുമായി യാതൊരുവിധ ബന്ധവുമില്ലാത്ത റാസ ഞങ്ങളുടെ ട്രെയിനിങ് റൂമിലേക്ക് വരികയും എൻ്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയും ഭർത്താവ് ഇല്ലെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ മാനേജ് ചെയ്യുക എന്നൊക്കെ ചോദിക്കുകയുണ്ടായി.എന്താവിശ്യാമുണ്ടെങ്കിലും അയാളോട് പറയണമെന്നും പറഞ്ഞു...

ഒരു മാസത്തിന് ശേഷം റാസ നിങ്ങളുടെ ഹണിമൂൺ എവിടെ പോകും,എന്തൊക്കെ ചെയ്യുമെന്നൊക്കെ ചോദിക്കാൻ തുടങ്ങി.പതിയെ അത് ലൈംഗിക ചുവയുള്ള സംസാരത്തിലേക്ക് നീങ്ങാൻ തുടങ്ങി,ഷാറൂഖിനോട് ജോലി സംബന്ധമായ സംശയങ്ങൾ ചോദിച്ചാലും അയാളത് റാസയോട് പറയുകയും റാസ വന്ന് എന്നോട് സംസാരിക്കുകയും എന്താ പ്ലേയർ (ലൈംഗിക ചുവയുള്ള ഭാഷ)ഇത് ചെയ്യാൻ പറ്റുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്ത് തുടങ്ങി.ഞാൻ അസ്വസ്ഥയാകൻ തുടങ്ങി."

പതിയെ കൂടെയുള്ള മറ്റ് സഹപ്രവർത്തകരായ ആസിഫ് എന്ന വ്യക്തിയും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കാനും തുടങ്ങി..അവളുടെ എതിർപ്പുകൾ വകവെയ്ക്കാതെ തന്നെ..പതിയെ ഈ ഗ്രൂമിങ് ഗ്യാങ് ഈ പെൺകുട്ടിയോട് നിങ്ങളുടെ മതത്തിലെ സ്ത്രീകൾ പീ.ഡി.പ്പിക്കപ്പെടുന്നത് ബുർഖ ധരിക്കാത്തത് കൊണ്ടാണെന്നും ഹിന്ദു മൂർത്തികൾ തുണിയിടത്തവരാണെന്നും പറഞ്ഞ് അധിക്ഷേപിക്കാൻ തുടങ്ങി..അങ്ങനെയാണ് ഈ പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്..

ആദ്യ പരാതി ലഭിച്ചതിനെ തുടർന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിൻ്റെ അനുമതിയോടെ പോലീസ് ടീം ടിസിഎസിൽ തൂപ്പുകാരായും പ്യൂൺ ആയിട്ടുമൊക്കെ രഹസ്യമായി കയറിപ്പറ്റി ഈ കേസ് കണ്ടെത്തിയത്.

ഇവരെല്ലാവരും തന്നെ ഈ സംഭവങ്ങൾ നടക്കുമ്പോൾ പല തവണ HR മാനേജരായ നിദാ ഖാന് പരാതി നൽകിയിരുന്നു..പക്ഷേ നടപടിയില്ല. അന്വേഷണത്തിനിടയിലാണ് പോലീസ് ഈ നിദാ ഖാനാണ് ഇത്തരം മതമൗലികവാദികളെ ജോലിക്ക് എടുത്തത് എന്ന് കണ്ടെത്തിയത്..മാത്രമല്ല,ഈ ഗ്രൂമിംഗ് ഗാങ്ങിന് വേണ്ടി പ്രത്യേക whats app ഗ്രൂപ്പ് ഇവർ ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു...

കമ്പനിയിലെ ഹിന്ദു/ ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരങ്ങൾ ഇത്തരം ആളുകൾക്ക് നൽകി ഒരു പെൺകുട്ടിക്ക് മൂന്ന് ആണുങ്ങൾ എന്ന കണക്കിലാണ് ഇവർ പ്രവർത്തിച്ചിരുന്നത് ശമ്പള വർധനവും ജോലി സ്ഥിരതയും ലഭിക്കണമെങ്കിൽ നമാസ് ചെയ്യണം, ബീഫ് കഴിക്കണം തുടങ്ങിയവയൊക്കെയാണ് സൗഹൃദം നടിച്ച് ഹിന്ദു സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നത് നിദ ഖാൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.

എട്ടോളം സ്ത്രീകളെ ട്രാപ്പിൽ പെടുത്തി മതം മാറ്റത്തിന് ശ്രമിച്ച കേസിൽ ഇതുവരെ ഏഴ് മുസ്ലിം ജീവനക്കാരെ ഈ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സംഭവത്തിന് വിദേശത്തുള്ളവരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ആയതുകൊണ്ട് മാത്രം ഈ വിവരം കൃത്യമായ രീതിയിൽ അന്വേഷിക്കപ്പെടുന്നു ......... കേരളത്തിലായിരുന്നുവെങ്കിൽ ഇത് സംഘപരിവാർ ക്രിസംഘി സൃഷ്ടിയായി മാറുമായിരുന്നു ......... ഇപ്പോഴും ഈ വാർത്ത മലയാള മാധ്യമങ്ങൾ മൂക്കുകയിരിക്കുകയാണ് അവർ ഇത് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

ലൗ ജിഹാദ് വല വിരിക്കുകയാണ് പല രൂപത്തിൽ പല ഭാവത്തിൽ സ്കൂളിലും കോളേജിൽ നിന്നും അത് വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വരെ എത്തിയിരിക്കുന്നു......... കരുതലോടെ ഇരിക്കുക നമ്മുടെ പെൺമക്കൾ ഒരിടത്തും സുരക്ഷിതരല്ല.

Team CASA

13/04/2026

ദീപിക കത്തോലിക്കാ സഭയുടെ മുഖപത്രമല്ല ...... ഒടുവിൽ ദീപിക എഡിറ്റർ തന്നെ ആ സത്യം തുറന്നു പറഞ്ഞു !

ദീപിക പത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് ഉടമസ്ഥ അവകാശം നിലനിർത്തുന്നതിന് വേണ്ടിയുള്ള ഓഹരി മാത്രം. ദീപിക പത്രം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടേതാണ്, അതിൽ പുറത്തുള്ളവർക്കും ഷെയറുകൾ ഉള്ളതാണ് അതുകൊണ്ടുതന്നെ ദീപിക പത്രം ഒരു വ്യക്തിയുടെയോ ഒരു സഭയുടെയോ അല്ല കത്തോലിക്കാ സഭയുടെ മുഖപത്രവും അല്ല.

ജോർജ് കള്ളിവയൽ , ദീപിക എഡിറ്റർ

ഇനി ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ ???

Team CASA

പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളെ ,വ്യാജരേഖ കേസിലെ പ്രതിയും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരുടെ നേതാക്കളിൽ ...
13/04/2026

പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളെ ,

വ്യാജരേഖ കേസിലെ പ്രതിയും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരുടെ നേതാക്കളിൽ ഒരാളും സുഡാപ്പികളുടെ ഉറ്റ തോഴനുമായ വൈദിക വേഷധാരി പോൾ തേലക്കാടിൻ്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനകൾ ക്രൈസ്തവ സമൂഹത്തിൻ്റെ നിലപാടായി ഒരിക്കലും നിങ്ങൾ എടുക്കരുത് 🙏🙏🙏

ലൗ ജിഹാദ് മുതൽ മുനമ്പം വഖഫ് അധിനിവേശ വിഷയം വരെ ക്രിസ്ത്യൻ സമുദായം ഈ കേരളത്തിൽ നേരിട്ടിട്ടുള്ള എല്ലാ വിഷയങ്ങളിലും പ്രതിസ്ഥാനത്തുള്ള സുഡാപ്പികൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള കുലംകുത്തിയായ വൈദിക വേഷധാരിയാണ് പോൾ തേലക്കാട് .

പൊളിറ്റിക്കൽ ഇസ്ലാം കേരളത്തിൽ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നുവോ അപ്പോഴെല്ലാം ഇയാൾ അവരുടെ രക്ഷയ്ക്കായി എത്തുക പതിവാണ്......... ഹമാസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ വരെ തേലക്കാട് മുന്നിലുണ്ടായിരുന്നു.

FCRA വിഷയത്തിന്റെ പേരിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വത്തുക്കളെക്കുറിച്ച് പോൾ തേലക്കാട് നടത്തിയ പരാമർശം ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളെ തമ്മിൽ അകറ്റുവാൻ വേണ്ടി കരുതിക്കൂട്ടിയുള്ളത് തന്നെയാണ്. അതിൻറെ പുറകിൽ ആരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !

FCRA അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഹവാലാ ഇടപാടാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർ വഴി നടന്നിട്ടുള്ളത്, ഇവരുടെ അതീനധയിലുള്ള സേവ് എ ഫാമിലി എന്ന ട്രസ്റ്റിന്റെ പേരിൽ കോടിക്കണക്കിന് രൂപ കേരളത്തിൽ എത്തിയിട്ടുണ്ട്. ഈ പണം എറണാകുളം അങ്കമാലി ആലുവ പെരുമ്പാവൂർ പ്രദേശങ്ങളിലെ ഇസ്ലാമിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ ബിസിനസുകൾ വഴിയാണ് വെളുപ്പിച്ചു എടുക്കപ്പെടുന്നുണ്ട്. മുൻപേ തന്നെ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ഇതിനെക്കുറിച്ച് പരാതികൾ കേന്ദ്രസർക്കാരിലേക്ക് പോയിട്ടുള്ളതാണ്. ഇതെല്ലാം അറിയാവുന്ന പോൾ തേലക്കാട് ഇത്തരത്തിൽ ക്ഷേത്ര സ്വത്തിനെ സംബന്ധിച്ച ഒരു പ്രസ്താവനയുമായി വന്നതിന്റെ പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട് എന്ന് നിങ്ങൾ തിരിച്ചറിയണം.

കുലംകുത്തിയായ ഈ വൈദീക വേഷധാരി സുഡാപ്പികളുടെ ചാരൻ ആണ് എന്നുള്ളത് ഹൈന്ദവ സഹോദരങ്ങൾ തിരിച്ചറിയുക ........ ക്ഷേത്രത്തിലുള്ള സമ്പത്തുകളിലും സ്വർണ്ണത്തിലും ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് ഒരു ആകുലതയുമില്ല , നിങ്ങളുടെ ഭഗവാന്റെ സമ്പത്തിനെക്കുറിച്ച് ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ചിന്തിക്കേണ്ടതായ ഒരു ആവശ്യം പോലുമില്ലായെന്ന് നിങ്ങൾ ദയവായി മനസ്സിലാക്കണം.

ഈ തേലക്കാരനെ പോലെയുള്ള കടൽക്കിഴവന്മാരെ വൈദിക വേഷത്തിൽ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് ഞങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന ശാപങ്ങളിൽ ഒന്ന്.

ഈ വൈദിക വേഷധരിയുടെ പ്രസ്താവനകളെ അവജ്ഞയോടെ ക്രൈസ്തവ സമൂഹം തള്ളിക്കളയുന്നു.

Team CASA

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥന "ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്...
12/04/2026

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥന

"ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും. കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും. (ഏശയ്യാ, 62:2-3)"

നല്ല ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു സ്തോത്രം ചെയ്യുന്നു. കർത്താവെ, ഈ ദിനത്തെ ഒരു നല്ല ദിനമാക്കി മാറ്റണമേ. ഞങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കുവാൻ അനുഗ്രഹിക്കണമേ. പിതാവായ ദൈവമേ, അങ്ങ് ഞങ്ങളുടെ വഴികൾ അറിയുന്നുവല്ലോ. നന്മയിലേക്ക് നടക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. തിന്മയുടെ വഴികളിലേക്ക് ആസക്തി പൂണ്ടു ഞങ്ങൾ പോകുന്നുവെങ്കിൽ ദയാപൂർവം മടക്കി കൊണ്ട് വരണമേ. ദാരിദ്ര്യത്തിന്റെ വേദന പേറുന്നവരെ ഓർക്കുന്നു. കർത്താവെ അവരെ ആശ്വസിപ്പിക്കണമേ. ജീവിതത്തിൽ തുടർച്ചയായ പരാജയങ്ങൾ കടന്നുവരുന്ന എല്ലാ വ്യക്തികളെയും ഓർക്കുന്നു. ദൈവമേ, വിടുതൽ നല്കണമേ. ഈ ദിനം വിജയ ദിനമാക്കി മാറ്റണമേ. ഒരു ജോലി തേടി അലയുന്നവരെ ഓർക്കുന്നു. വിദേശ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കണമേ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വിടുതൽ നൽകണമേ. കർത്താവെ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും, ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. നാഥാ, രോഗികളായി കഴിയുന്ന എല്ലാ മക്കളെയും ഓർക്കുന്നു. ആശുപത്രികളിൽ ചികത്സാ ചിലവ് കണ്ടെത്തുവാൻ സാധിക്കാതെ വിഷമിക്കുന്നവരെ ഓർക്കുന്നു. അവർക്ക് ആശ്വാസം അരുളണമേ. ഈശോയെ ഇന്ന് വലിയ നന്മകളാൽ ഞങ്ങളെ നിറയ്ക്കണമേ. അനുഗ്രഹത്തിന്റെ ഒരു ദിനമായി ഈ ദിനം നൽകിയ ദൈവമേ അങ്ങേയ്ക്ക് നന്ദി. ആമേൻ

Blessed day

Team CASA

11/04/2026

മെത്രാന്മാർ ആത്മീയ ചുമതലുകൾക്ക് പകരം രാഷ്ട്രീയക്കാരൻ്റെ പണിയെടുക്കുമ്പോൾ അതിനെതിരെ രാഷ്ട്രീയക്കാരൻ രാഷ്ട്രീയ ഭാഷയിൽ മറുപടി പറഞ്ഞാൽ അതിൽ എന്താണ് തെറ്റ് ???

Address

Kochi

Alerts

Be the first to know and let us send you an email when CASA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA:

Share