Kcym St Josephs Church Kavumthala

Kcym St Josephs Church Kavumthala KCYM കേരള കത്തോലിക്കാ സഭയുടെ യുവജന പ്രസ?

20/11/2022

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വലിയ വിപത്ത് ആയ ലഹരിക്ക് എതിരെ നമ്മുടെ അമ്മമാർക്ക് സെമിനാർ നടത്തുന്ന തോമാപുരം ഫൊറോനക്ക് എല്ലാ വിധ ആശംസകളും നേരുന്നു.👏👏🙏🙏

19/11/2022

കാസർകോട് യുവതി ലവ് ജിഹാദ് കുരുക്കിൽ. നീലെശ്വരം സ്വദേശിയായ യുവതിയെ ഇന്നലെയാണ് കൊടുവള്ളി സ്വദേശിയായ യുവാവ് ലവ് ജിഹാദ് കുരുക്കിൽ പെടുത്തി വീട്ടിൽ നിന്നും കടത്തിയത്. ജിഹാദീ യുവാക്കൾ ലവ് ജിഹാദ് കുരുക്കുമായി കാസർഗോഡ് ജില്ലയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.

തുടർച്ചയായി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മാതാപിതാക്കളും സഭാധികാരികളും തുടരുന്ന നിഷ്ക്രിയത്വം ഉത്തര മലബാർ മേഖലകളിൽ ക്രൈസ്തവ സമൂഹത്തെ സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. ക്രൈസ്തവ യുവതികളെ കുടുക്കാൻ എല്ലാ അടവുകളുമായി ജിഹാദികൾ കരുക്കൾ നീക്കുമ്പോൾ സഭാധികാരികളും പുരോഹിതരും മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മറവിൽ പളളി വെഞ്ചരിപ്പിന്റെയും ഉദ്ഘാടനത്തിന്റെയും പേര് പറഞ്ഞ് ജിഹാദീ പ്രീണനവുമായി തുടരുന്നിടത്തോളം കാലം ലവ് ജിഹാദിന്റെയും മറ്റും ഇരകളായി ഇനിയും ക്രൈസ്തവ യുവരക്തങ്ങൾ അധപതിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ലവ് ജിഹാദിനെ പറ്റിയും നാട്ടിൽ നടക്കുന്ന അരാജക പ്രവർത്തനങ്ങളെ പറ്റിയും അവർത്തിച്ച് മുന്നറിയിപ്പുകൾ തന്നിട്ടും അനാസ്ഥ കാണിക്കുന്നവരോട് ഒന്നേ ചോദിക്കാനൊള്ളു :
നിങ്ങളുടെ പെൺമക്കളും, സഹോദരിമാരും, ഭാര്യമാരും എത്രമാത്രം സുരക്ഷിതരാണ് എന്നാണ് നിങ്ങൾ കരുതുന്നത്? ജിഹാദികൾ ഒരുക്കുന്ന കരുക്കുകൾ ഭേദിക്കാൻ എത്രത്തോളം ശക്തരാണവർ? നിങ്ങളുടെ സഭയും മേലധികാരികളും എത്രമാത്രം ഈ വിഷയങ്ങളെ അതിന്റെ ഗൗരവത്തിൽ കാണുന്നുണ്ട്? ചോദ്യങ്ങൾ നിങ്ങൾ ഓരോരുത്തരോടുമാണ്. ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ ശ്രമിക്കുക…

Team CASA Kasaragod

14/11/2022

ജിഹാദി റോമിയോകളുടെ തേനൂറുന്ന വാക്കുകളിൽ മയങ്ങി അവരെയും വിശ്വസിച്ച് മാതാപിതാക്കളെ തട്ടിമാറ്റി ഇറങ്ങി പോകുന്നവർക്ക് വീണ്ടുമൊരു പാഠം കൂടി .

മുബൈയിൽ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യവേയാണ് ശ്രദ്ധ എന്ന പെണ്കുട്ടി മുഹമ്മദ് അഫ്താബുമായി പരിചയത്തിലാകുന്നത്.
പിന്നീട് അധികം വൈകാതെ ശരീരവും മനസ്സും മുഹമ്മദ് അഫ്താബിന് സമർപ്പിച്ചു.

മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചു കൊണ്ടാണ് അവൾ മുഹമ്മദ് അഫ്താബിന്റെ കൂടെ ഇറങ്ങിപ്പോയത്.
ശ്രദ്ധയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ മുഹമ്മദ് അഫ്താബ് ഭീഷണിപ്പെടുത്തുകയും തന്റെ കൂട്ടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രദ്ധയെ നിര്ബന്ധിക്കുവാനും ആരംഭിച്ചു.

മുഹമ്മദ് അഫ്താബ് കാരണം തന്റെ ജീവിതം നശിച്ചു എന്ന് ആ പെണ്കുട്ടി തിരിച്ചറിയുമ്പോഴേയ്ക്കും ഒരുപാട് വൈകി പോയിരുന്നു. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട ശ്രദ്ധയെ മുഹമ്മദ്‌ അഫ്താബ് വെട്ടി മുറിച്ച് 35 കഷ്ണങ്ങളാക്കി മാറ്റി
ഡൽഹിയിൽ വിവിധ പ്രദേശങ്ങളിൽ വെട്ടി മുറിച്ച ശരീര ഭാഗങ്ങൾ മുഹമ്മദ് അഫ്‌താബ് ഉപേക്ഷിച്ചു.

മകളെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് അന്വേഷിച്ച് ഡൽഹിയിലെത്തിയ പിതാവ്, തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്താബ് ശ്രദ്ധയെ മേയ് 18ന് കൊലപ്പെടുത്തിയതായി തെളിഞ്ഞു. ശനിയാഴ്ചയാണ് ഡൽഹി പൊലീസ് അഫ്താബ് അമീനെ അറസ്റ്റ് ചെയ്തത്. ശ്രദ്ധയെ തട്ടിക്കൊണ്ടു പോയതായി കാട്ടി പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മാതാപിതാക്കളെ തള്ളിപ്പറഞ്ഞ ശ്രദ്ധയ്ക്ക് അർഹിക്കുന്നത് തന്നെ ലഭിച്ചു.

14/11/2022
20/10/2022

പത്തനംതിട്ടയിൽ 10 വർഷം മുമ്പ് കാണാതായ യുവതി മലപ്പുറത്ത്,
മതം മാറിയെന്നു മൊഴി

പത്തു വർഷം മുമ്പു പന്തളം പോലീസ്, കാണാതായതിനു രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ കണ്ടെത്തി.തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ സിമികുമാരി (42)യെയാണ് മലപ്പുറത്തു കണ്ടെത്തിയത്. പ്രണയക്കെണിയുടെ ഇരയാണ് സിമിയെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.

🔷തിരോധാനം 2012ൽ

പന്തളത്ത് ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് സിമികുമാരിയെ കാണാതായത്. ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിലാണ് യുവതിയെ മലപ്പുറത്തു കണ്ടെത്തിയത്.
ഇലന്തൂർ ഇരട്ടനരബലിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽനിന്നുള്ള സ്ത്രീകളുടെ തിരോധാനങ്ങൾ പ്രത്യേക പ്രാധാന്യത്തിൽ പോലീസ് അന്വേഷിച്ചു തുടങ്ങിയിരുന്നു. 2012 മേയ് ആറിനു രാവിലെ 10നാണ് സിമികുമാരിയെ വീട്ടിൽനിന്നു കാണാതായത്.13ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ്ഐ ലാൽ സി. ബേബി കേസെടുത്തു. സിമിയെ കണ്ടെത്താനാവാത്തതിനാൽ തെളിയാത്ത പട്ടികയിൽ
ഉൾപ്പെടുത്തി സെപ്റ്റംബർ ഒമ്പതിനു കോടതിക്കു റിപ്പോർട്ട് നൽകി. രണ്ടു കുട്ടികളിൽ ഒരാളെയും സിമിക്കൊപ്പം കാണാതായിരുന്നു. എന്നാൽ, ഈയിടെ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെരിന്തൽമണ്ണയിലെ ഒരു സൂപ്പർ മാർക്കറ്റിൽ യുവതി ജോലി ചെയ്യുന്നതായി കണ്ടെത്തി. ഹരിപ്പാട് സ്വദേശിയായ ഹൻസിൽ(38)
എന്നയാൾക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിലെ വാടകവീട്ടിൽ
താമസിച്ചുവരികയായിരുന്നു യുവതി. സമീപകാലത്തായി ഇരുവരും തമ്മിൽ അകന്നു. ഹൻസിൽ ഇപ്പോൾ പുനലൂരിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

🔷സിമി ഇപ്പോൾ സാനിയ

പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇതിനിടയിൽ ഹൻസിൽ പ്രണയം നടിച്ചു യുവതിയെ വീഴ്ത്തുകയായിരുന്നു. പിന്നീട് ഹൻസിൽ യുവതിയുമായി മലപ്പുറത്തേക്കു കടന്നു.ഒമ്പതു വർഷമായി ഒരുമിച്ചായിരുന്നു താമസം. സ്വർണവ്യാപാര സ്ഥാപനത്തിൽ
ജോലിചെയ്തുവരുന്ന ഹൻസിലിനെ ഇന്നലെ പുനലൂരിൽനിന്നു പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തൽമണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചപ്പോൾത്തന്നെ ഇയാളെപ്പറ്റി പോലീസിനു
സൂചന ലഭിച്ചിരുന്നു. ഇയാളുടെ ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ
അന്വേഷണത്തിലാണ് പുനലൂരിലുണ്ടെന്നു മനസിലായത്. പിന്നീട്
സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി.പെരിന്തൽമണ്ണയിലെ വാടകവീട്ടിലെത്തി കൂട്ടിക്കൊണ്ടു വരികയും ചെയ്തു.സിമിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഒരുമിച്ചു ജോലി ചെയ്തുവന്ന ഹൻസിലുമായി പോയതാണെന്നും തുടർന്ന് ഇസ്ലാം മതം സ്വീകരിച്ചു സാനിയ എന്ന
പേരു സ്വീകരിച്ചെന്നും യുവതി മൊഴി നല്കി.

🔷ഒരുവർഷം മുമ്പ് പിരിയൽ

ഹൻസിലുമായി ഒമ്പതു വർഷത്തോളം ഒന്നിച്ചു ജീവിച്ചെന്നും
കുടുംബപ്രശ്നങ്ങളാൽ ഒരു വർഷമായി പിരിഞ്ഞു കഴിയുകയാണെന്നും യുവതി പോലീസിനോടു പറഞ്ഞു. മാവേലിക്കര കുടുംബകോടതിയിൽ
വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.ആദ്യ ഭർത്താവിലെ രണ്ടു മക്കളിൽ മകൾ യുവതിക്കൊപ്പമാണുള്ളത്.ഹൻസിലുമായുള്ള ബന്ധത്തിൽ കുട്ടികളില്ല.

25/07/2022
24/07/2022

വിവിധ സഭകളിലെ യുവതി യുവാക്കൾ തമ്മിൽ വിവാഹത്തിനുള്ള പള്ളികളിലെ നടപടിക്രമങ്ങൾ ലളിതമാക്കണം.

പതിനായിരക്കണക്കിന് ക്രിസ്ത്യൻ യുവാക്കൾ വിവാഹത്തിനായി വധുവിനെ ലഭിക്കാതെ നിൽക്കുന്ന സാഹചര്യത്തിൽ പെന്തക്കോസ്തു സഭകൾ ഉൾപ്പെടെയുള്ള വിവിധ സഭകളിൽ നിന്നും വധുവിനെ കണ്ടെത്തുവാനുള്ള ശ്രമങ്ങളെ അതത് സഭാ അധികാരികൾ പ്രോത്സാഹിപ്പിക്കണം.

നിലവിൽ മറ്റേതെങ്കിലും ഒരു സഭയിൽ നിന്നും ഒരു പെൺകുട്ടിയെ വധുവായി കണ്ടെത്തി വിവാഹം ചെയ്യാൻ ശ്രമിച്ചു അതിന്റെ കാര്യങ്ങൾക്കായി സ്വന്തം ഇടവക പള്ളിയിൽ ചെല്ലുന്നവരെ ചില വൈദികർ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത് എന്നുള്ളത് പറയാതെ വയ്യ . അവിടെ ആ പെൺകുട്ടിയെ എന്തുമാത്രം നടത്തിച്ച് ബുദ്ധിമുട്ടിക്കാമോ അതെല്ലാം ചെയ്യുന്നതായി കാണുന്നുണ്ട് ........ പെൺകുട്ടി പ്രൊട്ടസ്റ്റന്റ് സഭയിൽ നിന്നുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ട .

ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പ്രധാനമായും ലത്തീൻ , സീറോ മലബാർ മാർത്തോമാ സഭകളിൽ നിന്നാണ് . ഒരു വശത്തുകൂടെ ഇത്തരം ബുദ്ധിമുട്ടിക്കലുകൾ ഉണ്ടാക്കുമ്പോൾ തന്നെ അതേ ഇടവകയിലെ ഏതെങ്കിലും യുവതിയോ യുവാവോ ഇതര മതത്തിലേക്ക് ആരുടെയെങ്കിലും ഒപ്പം പോവുകയാണെങ്കിൽ ഇവർക്ക് ഒരു വേദനയും ഉണ്ടാകുകയുമില്ല.

ഏതെങ്കിലും ഒരു ജിഹാദി ഒരു ക്രിസ്ത്യാനി പെണ്ണിനെ ലൗ ജിഹാദിൽ പെടുത്തി വ്യക്തമായ ഉദ്ദേശത്തോടെ തന്നെ മാരേജ് ഓഫ് കൾട്ട് എന്ന് പറഞ്ഞു ഇടവകയിൽ ചെന്നാൽ കാശുള്ളവൻ ആണെങ്കിൽ നല്ല സ്വീകരണവും കൊടുക്കുക മാത്രമല്ല ആ വിവാഹത്തിനു വേണമെങ്കിൽ ചെങ്കോലും കിരീടവുമായി വന്നു നിന്നു ആശിർവദിക്കുകയും ചെയ്യും.

മാറിയ കാലഘട്ടത്തിൽ വിവിധ സഭകൾ വിഭാഗങ്ങൾ തമ്മിൽ പുതിയൊരു യോജിപ്പിന്റെ പാതയിലൂടെ മുന്നോട്ടു പോവുകയാണ് ........ കാരണം തീയോളജിക്കൽ ആയിട്ടുള്ള തർക്കങ്ങൾ നടത്തണം എന്നുണ്ടെങ്കിൽ ഈ മണ്ണിൽ നമുക്ക് നിലനിൽക്കാൻ കഴിയണം അതിനാദ്യം നമ്മൾ ചെയ്യേണ്ടത് സഭ റീത്ത് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുക എന്നുള്ളതാണ് !

കർത്താവായ യേശുക്രിസ്തുവിലും വിശുദ്ധ ബൈബിളിലും വിശ്വസിക്കുന്നവർ ഒന്നാണ് അവരാണ് ക്രിസ്ത്യാനികൾ എന്നുള്ള തോന്നൽ എല്ലാവരിലും ഉണ്ടാക്കിയെടുക്കാൻ കഴിയണം.

അതുകൊണ്ടുതന്നെ വിവിധ സഭകളിലെ യുവതി യുവാക്കൾ തമ്മിൽ വിവാഹിതരാകുവാൻ തീരുമാനിച്ചാൽ നടപടിക്രമങ്ങളുടെ പേരും പറഞ്ഞ് ബുദ്ധിമുട്ടിക്കാതെ അത് നടത്തിക്കൊടുക്കുവാൻ ഓരോ സഭകളും തയ്യാറാവണം.

അനാവശ്യ കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങൾ പള്ളി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായാൽ അതിനെ എതിർക്കുക തന്നെ വേണം.

Team CASA

01/07/2022

മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ മരുമകൻ ശ്രീ. മുഹമ്മദ്‌ റിയാസ് കൈകാര്യം ചെയുന്ന പൊതുമരാമത്തു വകുപ്പ് 29/06/2022 തീയതിയായി ഒരു അസാധാരണ ഉത്തരവ് ഇറക്കി, പൊതുമരാമത്തു വകുപ്പിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തിലെ എല്ലാ ജീവനക്കാർക്കും ജൂലൈ 03 ഞായർ പ്രവർത്തി ദിവസം ആക്കികൊണ്ടുള്ള ഉത്തരവാണ് ശ്രീ.മുഹമ്മദ്‌ റിയാസ്സിന്റെ ഉത്തരവ് പ്രകാരം ഇറങ്ങിയത് .

ഞായർ ദിനം ആഗോള ക്രൈസ്തവർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി പരിശുദ്ധവും പവിത്രവുമായി പരി:ബലി അർപ്പിച്ചുകൊണ്ട് ആചാരിക്കുന്ന ദിവസമാണ്, ഇസ്ലാമിക രാജ്യങ്ങളായ UAE ഉൾപ്പെടെയുള്ള ഗൾഫ്‌ രാജ്യങ്ങൾ പോലും വെള്ളിയാഴ്ച്ചയിലെ പൊതു അവധി റദാക്കി ഞായർ അവധി ദിവസമാക്കി കൊണ്ട് ഈ ലോകത്തിനൊപ്പം സഞ്ചരിക്കുന്നത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരിക്കും എന്ന് കരുതട്ടെ ......... അതോടൊപ്പം പ്രാദേശികമായി സിറോ മലബാർ സഭ ആത്മീയ അൽമായ സമൂഹം ജൂലൈ 03 ഞായർ നൂറ്റാണ്ടുകൾ ആയി വിശുദ്ധ. തോമസ് സ്ലീഹയുടെ ഓർമദിവസം ദുക്റാന എന്ന പേരിൽ തിരുന്നാളും ആചാരിക്കുന്ന ദിവസമാണ്.

ക്രിസ്ത്യനികൾ പരിശുദ്ധമായി ആചാരിക്കുന്ന ദിവസവും അതോടൊപ്പം ജാതി മത വെത്യാസം ഇല്ലാതെ സാധാരണ മനുഷ്യർ 6 ദിവസം ജോലി ചെയ്ത് ആഴ്ചയിലൊരിക്കൽ വിശ്രമിക്കാനും അവനവന്റെ കുടുംബവുമായി ഒരുമിച്ചിരിക്കുവാനും ലഭിക്കുന്ന ഒരു പൂർണ ദിവസം എന്ന പ്രത്യേകതയും ഞായർ എന്ന പൊതു അവധി ദിവസത്തിനുണ്ട്,

മറ്റൊരു കാര്യം ഈ ഉത്തരവിലൂടെ തെളിയുന്നത് ഒരു മന്ത്രി എന്ന നിലയിൽ താങ്കൾ ഒരു പൂർണ പരാജയമാണെന്നുള്ളതാണ്, കാരണം ആഴ്ചയിൽ 6 ദിവസം താങ്കളുടെ വകുപ്പിന് കീഴിലുള്ള ജീവനക്കാർ ജോലി ചെയ്തിട്ടും താങ്കളുടെ വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ സാധിക്കുന്നില്ല എങ്കിൽ അത് അവരുടെ പരാജയമല്ല മറിച്ചു അവരെ കൊണ്ട് ജോലി കൃത്യമായി ചെയിപ്പിക്കാൻ അറിയാത്ത അങ്ങയുടെ പരാജയമാണ് !

ഇനി ദുഗ്റാന തിരുന്നാളിൽ താങ്കൾ താങ്കളുടെ വകുപ്പ് പ്രത്യേക പ്രവർത്തി ദിവസമാക്കി ആ വകുപ്പിൽ ജോലി ചെയുന്ന ക്രിസ്ത്യനികളെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുമ്പോൾ ഞങ്ങൾക്ക് അങ്ങയെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിലെ ചില പ്രത്യേക മതേതര അനുഷ്‌ടനങ്ങൾ ഓർമിപ്പിക്കേണ്ടതായി വരും.

കഴിഞ്ഞ കോവിഡ് കാലത്ത് മൂന്ന് നാല് പേരുമായി അടച്ചിട്ട ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ളിൽ പരിശുദ്ധ ബലി അർപ്പിച്ചതിന്റെ പേരിൽ പോലീസ് കേസ് എടുത്തു അറസ്റ്റിൽ ആയ വൈദികരും വിശ്വാസികളും ഉള്ള കേരളത്തിൽ,, ക്രിസ്ത്യനികളുടെ അതി പ്രധാന തിരുന്നാൾ ദിനങ്ങളായ ഈസ്റ്ററിനും ക്രിസ്തുമസ്സിനും വെറും 20 പേർക്ക് ആരാധനാനുമതി നൽകിയ കേരളത്തിൽ, ജാതി മത ഭേദം എന്ന്യ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ സ്വകാര്യ അഭിമാനമായ തൃശൂർ പൂരം പോലും റദ്ധാക്കിയ കേരളത്തിൽ, ഹൈന്ദവ സമൂഹം ആണ്ടിലൊരിക്കൽ അവരുടെ പൂർവീകർക്ക് അൽമശാന്തിക്കായി ആലുവ നദിയിൽ ഉൾപ്പെടെ കേരളത്തിന്റെ നദി തീരങ്ങളിൽ ബലി ഇടുന്ന ബലിയിടൽ ചടങ്ങുകൾ പോലും റദ്ധാക്കിയ കേരളത്തിൽ, അതെ സമയം തന്നെ അങ്ങയുടെ മതവിഭാഗത്തിന്റെ പെരുന്നാളുകൾക്ക് 100 പേർ വരെയുള്ള വിശ്വാസികളെ ഉൾകൊള്ളിച്ചു കൊണ്ട് ആരാധന നടത്താം എന്ന പ്രത്യേക ഉത്തരവിറങ്ങിയതും, ഈ കഴിഞ്ഞ ഈദ് പെരുന്നാളിന് KSRTC യിലെ ഇസ്ലാം മത വിശ്വാസികളായ ജീവനക്കാർക്ക് അവരുടെ നോയമ്പ് ആചാരണത്തിന്റെ ഭാഗമായി അവർക്കു സൗകര്യ പ്രധമായ രീതിയിൽ അവരുടെ duty shift പുനക്രമീകരിച്ചു നൽകണം എന്ന് ഉത്തരവായിക്കൊണ്ട് ഒരു നോട്ടിഫിക്കേഷൻ ഇറങ്ങിയതും അങ്ങു കൂടി പങ്കാളിയായ ഈ ഗവർമെന്റിന് കീഴിലാണെന്നുള്ള വസ്തുത അങ്ങു മറക്കാതിരിക്കുക,

എന്തിന് ഏറെ പറയുന്നു നോയമ്പ് ആചരണത്തിന് ശേഷം ഈദിന് ചന്ദ്രനെ കാണുന്നതിലെ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ ഏതു ദിവസം എന്ന് കൃത്യമായി പറയാൻ സാധിക്കാതെ എന്നാൽ ഇരിക്കട്ടെ ചന്ദ്രനെ കാണുന്നത് വരെ രണ്ടു ദിവസം പൊതു അവധി എന്ന് ഉത്തരവിറക്കുന്ന ഈ കേരളത്തിൽ, ചന്ദ്രന്റെയും സൂര്യന്റെയും കളിപ്പീരുകൾക്ക് വിധേയമാകാതെ ഇതര മതസ്ഥർ കൃത്യമായി തിരുന്നാളുകളും ഉത്സവങ്ങളും കലാകാലങ്ങളായി ആഘോഷിക്കുന്ന അവധി ദിവസങ്ങൾ തന്നെ പ്രവർത്തി
ദിവസങ്ങളാക്കി മാറ്റി കേരളത്തിന്റെ മതേതര മനസ്സിനെ വെട്ടിമുറിക്കാൻ ഉള്ള വ്യഗ്രത അത് പ്രതിഷേധാർഹമാണ്, അപലപനീയമാണ്.

അതുകൊണ്ട് തന്നെ ജൂലൈ 03
ലെ വി. തോമസ് സ്ലീഹയുടെ തിരുന്നാൾ ദിനമായ ദുഗ്റാന ദിനത്തെ പ്രവർത്തി ദിവസമാക്കി താങ്കൾ ഇറക്കിയ ഉത്തരവ് പിൻവലിച്ചു ഉത്തരവിറക്കണമെന്ന് അഭ്യർഥിക്കുന്നു,

പ്രസ്തുത വിഷയത്തിൽ ഇടത് ഭരണത്തിൽ പങ്കാളികൾ ആയ കേരള കോൺഗ്രസ് ( M) ജോസ് മോൻ & പാർട്ടിയോട് ഞങ്ങൾക്ക് പറയാനുള്ളത്, നിങ്ങൾ മഹാരാഷ്ട്രയിലെ എക്നാധ് ഷിൻഡെയെ കണ്ടുപഠിക്കണമെന്നാണ്, കാരണം ...... കേവലം അധികാരത്തിനു വേണ്ടി സ്വന്തം സമുദായത്തെയും രാജ്യത്തെയും മറന്നു തന്റെ പാർട്ടിയുടെ പ്രഖ്യാപിത ശത്രുക്കളോടൊപ്പം ചേർന്നു ഭരണം കൈയാളിയവർ ഏത്ര വമ്പൻ ആയിരുന്നിട്ടും അതെ പാർട്ടിയിലെ നിസാരരായ സ്വത്വ : ബോധം ഉള്ള അംഗങ്ങൾ തങ്ങൾ വിശ്വസിച്ച പ്രത്യേയശാസ്ത്രത്തിനു വേണ്ടി വെച്ചു നീട്ടിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും തിരസ്‌ക്കരിച്ചു കൊണ്ട് തങ്ങളെ തിരഞ്ഞെടുത്തു വിട്ട ജനത്തോടുള്ള പ്രതിബദ്ധത കൃത്യമായി നിറവേറ്റിയതാണ് നാം ഈ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കണ്ടത് .......

അതുപോലെ തന്നെയാണ് ശ്രീ. ജോസ് കെ മാണി എന്ന ക്രിസ്ത്യനീ താങ്കൾക്കും താങ്കളെയും താങ്കളുടെ പാർട്ടിയുടെയും ശക്തികേന്ദ്രമായ ജനവിഭാഗത്തിന്റെ അതി പ്രധാന ദുക്റാന തിരുന്നാൾ ദിവസം, ക്രിസ്തു സമൂഹം പരിശുദ്ധമായി ആചാരിക്കുന്ന ഞായർ ദിവസം പ്രവർത്തി ദിവസമാക്കി ക്രിസ്തു സമൂഹത്തെ അവഹേളിക്കുമ്പോൾ, അതിനെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കാനും, ക്രിസ്തു സമൂഹത്തിനു നീതി മേടിച്ച് നൽകുവാനും ധർമീകമായ ഉത്തരവാദിത്വം ഉണ്ടെന്നുള്ളത് നിങ്ങൾ മറക്കരുത്, അതല്ല സ്വന്തം സമൂഹത്തിന്റെ ന്യയമായ ആവശ്യങ്ങൾ പോലും കണ്ടില്ലെന്നു നടിച്ചു മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മരുമോന്റെയും മുന്നിൽ പഞ്ചപുച്ഛമടക്കി നിന്ന് അധികാരം നുണയാനാണ് ഭാവമെങ്കിൽ ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന അവഗണനയും അപമാനങ്ങളും, ഭാവിയിലെ നിങ്ങളുടെയും നിങ്ങളുടെ പാർട്ടിയുടെയും അധ:പ്പധനത്തിലേക്കായിരിക്കും നയിക്കുക എന്ന് ഓർത്തു കൊള്ളുക.

Team Casa🙏

02/03/2022
15/02/2022

21 കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വദിനം.

ഇന്നേക്ക് ഏഴ് വർഷം മുമ്പ്, 2015 ലെ ഈ ദിവസം ലിബിയയിലെ കടൽത്തീരത്ത് 21 കോപ്റ്റിക് ക്രിസ്ത്യാനികൾ മുസ്ലിം ജിഹാദി തീവ്രവാദികളാൽ രക്തസാക്ഷികളായി.

ഇരകളായവർ ഈജിപ്തിൽ നിന്നുള്ള 20 കോപ്റ്റിക് ക്രിസ്ത്യാനികളും ഒരാൾ കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസം കണ്ട് ക്രിസ്തുവിനായി മരിക്കാൻ സ്വയം തയ്യാറായി.

ക്രിസ്തുവിൽ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഈ മനുഷ്യർക്ക് ഉണ്ടായിരുന്നത് പോലെയുള്ള വിശ്വാസം ഉണ്ടായിരിക്കാൻ നിരന്തരം പ്രാർത്ഥിക്കാൻ മറക്കരുത്; മരണമുഖത്തുപോലും അവർ ജയിക്കാനാവാത്ത പ്രത്യാശ അനുഭവിച്ചു

അവർക്രൈസ്തവ ലോകത്തു രക്തസാക്ഷികളും വീരന്മാരുമായി വാഴ്ത്തപ്പെട്ടു. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഇസ്ലാം സ്വീകരിച്ച് അവർക്ക് ജീവൻ രക്ഷിക്കാമായിരുന്നു, എന്നാൽ തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിഞ്ഞുകൊണ്ട് അവർ ക്രിസ്തുവിന്റെ വഴി തിരഞ്ഞെടുത്തു.

ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി അനേകം ക്രൈസ്തവരെയാണ് മുസ്സീം ജിഹാദികൾ കൊല്ലുന്നത്. ഇതുപ്പോലെയുള്ള സത്യം പറയുമ്പോൾ ഇസ്സ്ലാമോഫോബിയാ എന്ന തുരുമ്പു പിടിച്ച ജിഹാദികളുടെ ഈരവാദമാണ്.സത്യത്തിൽ ഇവർ ലോകം മുഴുവൻ മുസ്സീം മതഭീകരവാദം നടത്തുകയും കാഫിറുകളെ കൊല്ലുകയും ചെയ്യുന്നു.ഇവർ ഇവരെ തന്നെ അപരവൽകരണം നടത്തുന്നു.എന്നിട്ട് വേട്ടക്കാരൻ തന്നെ ഈരവാദമുയർത്തുന്നു.സത്യത്തിൽ ഇവർക്ക് ക്രിസ്ത്യൻഫോബിയായാണ്.

രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക.ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഇപ്പോഴും നേരിടുന്ന വടക്കേ ആഫ്രിക്കയിലെയും ലോകത്തിൽ എല്ലാ ഇടങ്ങളിലെയും ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കുക.

ടോഡ് പോൾസന്റെ ആർട്ട് https://21martyrsfilm.com

https://m.facebook.com/story.php?story_fbid=945966898748248&id=496909843653958&sfnsn=wiwspmo

09/12/2021

കേരളത്തിലെ ക്രൈസ്തവരെ അവഹേളിച്ചു കൊണ്ട് കേരള സർക്കാരിന്റെ കലണ്ടർ!!!

ഓശാന ഞായർ കലണ്ടറിൽ കാണാനില്ല വോട്ടു ബാങ്കിന് വേണ്ടി മുക്കിയതാണോ സർക്കാരേ... 🧐🧐

NB: മറ്റെന്തെങ്കിലും ആണ് കലണ്ടറിൽ നിന്ന് നീക്കം ചെയ്തത് എങ്കിൽ കേരളത്തിൽ ചിലപ്പോൾ ഇങ്ങനെ ഒരു സർക്കാരെ കാണില്ലായിരുന്നു 😃

Address

Honavar

Website

Alerts

Be the first to know and let us send you an email when Kcym St Josephs Church Kavumthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share