07/06/2026
കൊല്ലത്ത് ശാസ്താംകോട്ടയിൽ എയ്ഡഡ് സ്കൂളിൽ എത്തിയ മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നൽകാൻ സ്കൂൾ ഹെഡ്മിസ്ട്രസ്സ് വിസമ്മതിച്ചു എന്ന് ആരോപണം ! യാഥാർത്ഥ്യമെന്താണ് ???
PDP സ്വാധീന മേഖലയിൽ പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് സഭയ്ക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളിലാണ് മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നൽകിയില്ല എന്ന പരാതിയുമായി അതേ സ്കൂളിലെ തന്നെ താൽക്കാലിക ജീവനക്കാരിയായ അധ്യാപിക ചില ഇസ്ലാമിക സംഘടനകളുടെയും മീഡിയകളുടെയും സഹായത്തോടുകൂടി രംഗത്ത് എത്തിയിരിക്കുന്നത്.
താൽക്കാലിക ജീവനക്കാരിയായ അധ്യാപികയുടെ നിയമനം സ്ഥിരപ്പെടണമെങ്കിൽ ഡിവിഷൻ നിലനിർത്താൻ ആവശ്യമായ കുട്ടികളെ ലഭിക്കേണ്ടതുണ്ട് , ഇതിനായി സാധാരണ വീടുകൾ കയറിയിറങ്ങി കുട്ടികളിൽ തരപ്പെടുത്തുന്നതിന് പകരം ഒറ്റയടിക്ക് കുട്ടികളെ ലഭിക്കുമെന്നുള്ളത് കൊണ്ട് ഈ അധ്യാപിക പരിസരത്തെ ചില ഇസ്ലാമിക സംഘടനകളുടെ വലയിൽ വീണു എന്നുവേണം കരുതുവാൻ, ഈ അധ്യാപിക സഹായിക്കാം എന്ന് ഏറ്റവർ ഇസ്ലാമിക മത പഠനത്തിന് വേണ്ടി ഉത്തരേന്ത്യയിൽ നിന്നും ഉൾപ്പെടെ കൊണ്ടുവന്നു താമസിപ്പിച്ച് മതപഠനം നൽകുന്നതും, സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ ആവശ്യമായ രേഖകൾ പോലുമില്ലാത്ത ദർസിലെ കുട്ടികളെ സ്കൂളിൽ എത്തിച്ചു.
എത്തിച്ചതിൽ ഭൂരിഭാഗം കുട്ടികളും തലപ്പാവും തൊപ്പിയും അറബികളുടെ വസ്ത്രവുമൊക്കെ അണിഞ്ഞ പ്രത്യേക വേഷത്തിലുഉളവരുമായിരുന്നു. ഇത്തരം ദറസുകളിൽ നിന്നും മതപഠനത്തിനായി എത്തിയിട്ടുള്ള കുട്ടികൾ തലയിലെ തലപ്പാവ് ഉപേക്ഷിക്കില്ല, യൂണിഫോം നിർദ്ദേശങ്ങൾ പാലിക്കില്ല വെള്ളിയാഴ്ചകളിൽ ലീവ് എടുക്കും എന്നുള്ളതും എല്ലാം അറിയാവുന്നതു കൊണ്ടായിരിക്കും പ്രധാന അധ്യാപിക ആ കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുവാൻ തയ്യാറാവാതെ ഇരുന്നത് ! ഇതാണ് യാഥാർത്ഥ്യം.
കൊല്ലത്ത് മാത്രമല്ല കേരളത്തിലെ പല ജില്ലകളിലും മുസ്ലിം പ്രാതിനിധ്യമുള്ള പല സർക്കാർ എയ്ഡഡ് സ്കൂളുകളിലും ദർസിലെ കുട്ടികളെ കൊണ്ട് വന്ന് ഹാജർ വെപ്പിച്ചിട്ട് മത പഠനത്തിന് കൊണ്ട് പോകുന്ന രീതി നിലവിലുണ്ട് , ഈ കുട്ടികൾ മദ്റസയിൽ പഠിക്കുകയും ചെയ്യും സ്കൂൾ രേഖകളിൽ ഉള്ളതിനാൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഉൾപ്പെടെ എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും വരെ നേടിയെടുക്കുകയും, എല്ലാ സ്റ്റാൻഡേർഡിൽ നിന്നും ജയിക്കുകയും ചെയ്യും എന്ന ആക്ഷേപം നിലവിൽ നിലനിൽക്കുന്നുണ്ട്. ചില സ്കൂളുകളിൽ ഡിവിഷനുകൾ നിലനിർത്താനും ചില അധ്യാപകരുടെ ജോലി സ്ഥിരപ്പെടുത്താനും പുതിയ തസ്തികകൾ സൃഷ്ടിക്കുവാനും ഇതേ തന്ത്രം പ്രയോഗിക്കുന്നുണ്ട്.
പൊതു വിദ്യാലയത്തിൽ പഠിക്കുമ്പോൾ അത് മുസ്ലിം കുട്ടികൾ ആയത് കൊണ്ട് മാത്രം നിയമങ്ങൾ പാലിക്കേണ്ടതില്ല എന്നുള്ളത് നിലപാട് ഒരുതരത്തിലും അംഗീകരിക്കാനാവില്ല........സ്കൂളിന്റെയും രാജ്യത്തിന്റെയും നിയമത്തെക്കാൾ വലുതായി മതത്തെ കാണുന്ന തരത്തിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകാതെ വരുന്നത് സ്വാഭാവികവും ആ സ്കൂളിൻ്റെ നിലനിൽപ്പിന് ആവശ്യവുമാണ്.
ഇത്തരം വിഷയത്തിൽ ന്യായത്തിനും നിയമത്തിനും ഒപ്പം നിന്നുകൊണ്ട് മത മൗലികവാദ സംഘടനകളുടെ ഇടപെടലുകളെ തടയുകയാണ് ബോധമുള്ള ഭരണകൂടം ചെയ്യേണ്ടത്
Team CASA