15/04/2026
ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ കെണിയിലാക്കാൻ ജിഹാദികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു
മഹാരാഷ്ട്രയിലെ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന നിരവധി വനിതാ ജീവനക്കാരെ അവരുടെ ടീം ലീഡർമാർ ലൈംഗികാതിക്രമത്തി ഇരകളാക്കിയ ശേഷം ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ച സംഭവം ഭാരതത്തെ ഞെട്ടിച്ചിരിക്കുകയാണ് !
ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയുടെ ചുമതലയുള്ള TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായ നിദ ഖാൻ എന്ന സ്ത്രീ തന്നെയാണ് വനിതാ ജീവനക്കാരെ ടീം ലീഡർമാർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനു കൂട്ടുനിൽക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ സംഭവത്തിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത് !
പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയായ നിദ ഖാൻ വനിതാ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെയും മേൽ ഉദ്യോഗസ്ഥരിലേക്ക് വിവരം കൈമാറാതെയും സംഭവം മൂടിവെച്ച് പെൺകുട്ടികളെ കെണിയിൽ ആക്കുന്നതിന് സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ....... SIT പറയുന്നത് പ്രകാരം സ്ഥാപനത്തിലെ വനിതാ HR ഉദ്യോഗസ്ഥയായ നിദ ഖാർ തന്നെയാണ് ഇതിൻറെ പ്രധാന സൂത്രധാരക.
ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനോടൊപ്പം മറ്റ് ആറു പേരെയും അതീവ ഗുരുതരമായ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീഡനം നേരിട്ട ഇരകളെ പ്രതികൾ നമസ്‌കാരം ചെയ്യാനും ബീഫ് കഴിക്കാനും നിർബന്ധിച്ചെന്നും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്തര്‍, ഡാനിഷ് ഷെയ്ക്ക് എന്നിവരെയും HR നിദ ഖാനേയുമാണ് അറസ്റ്റ് ചെയ്തത്. നാസിക് പൊലീസ് കമ്മീഷണറുടെ ഓഫീസിന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ കയറിക്കൂടി നിരീക്ഷണം നടത്തിയ ശേഷം ആയിരുന്നു അറസ്റ്റുകളിലേക്ക് എത്തിയത്.
മുബൈയിലെ പോലീസ് സ്റ്റേഷനിൽ ഏപ്രിൽ മാസം രണ്ടാം തീയതി TCS-ൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന ഷാരൂഖ് റെയ്സ്, റാസ മേമൻ,അൻസാരി,തൗസീഫ്, ഷാഫി എന്നിവർക്കെതിരെ നൽകിയ പരാതിയാണ് ഈ വലിയ ജിഹാദി ഭീകരത പുറത്തുകൊണ്ടുവന്നത് !
പെൺകുട്ടിയുടെ പരാതിയിൽ ഇപ്രകാരമായിരുന്നു പറഞ്ഞിരുന്നത് ........ "24/06/2025 മുതലാണ് ഞാൻ നാസിക്കിലെ ടിസിഎസിൽ ജോലിക്ക് ചേരുന്നത്.മൂന്ന് മാസത്തെ ട്രെയിനിങ്ങിനായി എനിക്ക് ട്രെയിനിങ് എടുക്കാൻ ചുമതലപ്പെടുത്തിയത് ഷാരൂഖിനെയാണ്.........ഈ കാലയളവിൽ ട്രെയിനിങ്ങുമായി യാതൊരുവിധ ബന്ധവുമില്ലാത്ത റാസ ഞങ്ങളുടെ ട്രെയിനിങ് റൂമിലേക്ക് വരികയും എൻ്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയും ഭർത്താവ് ഇല്ലെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ മാനേജ് ചെയ്യുക എന്നൊക്കെ ചോദിക്കുകയുണ്ടായി.എന്താവിശ്യാമുണ്ടെങ്കിലും അയാളോട് പറയണമെന്നും പറഞ്ഞു...
ഒരു മാസത്തിന് ശേഷം റാസ നിങ്ങളുടെ ഹണിമൂൺ എവിടെ പോകും,എന്തൊക്കെ ചെയ്യുമെന്നൊക്കെ ചോദിക്കാൻ തുടങ്ങി.പതിയെ അത് ലൈംഗിക ചുവയുള്ള സംസാരത്തിലേക്ക് നീങ്ങാൻ തുടങ്ങി,ഷാറൂഖിനോട് ജോലി സംബന്ധമായ സംശയങ്ങൾ ചോദിച്ചാലും അയാളത് റാസയോട് പറയുകയും റാസ വന്ന് എന്നോട് സംസാരിക്കുകയും എന്താ പ്ലേയർ (ലൈംഗിക ചുവയുള്ള ഭാഷ)ഇത് ചെയ്യാൻ പറ്റുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്ത് തുടങ്ങി.ഞാൻ അസ്വസ്ഥയാകൻ തുടങ്ങി."
പതിയെ കൂടെയുള്ള മറ്റ് സഹപ്രവർത്തകരായ ആസിഫ് എന്ന വ്യക്തിയും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കാനും തുടങ്ങി..അവളുടെ എതിർപ്പുകൾ വകവെയ്ക്കാതെ തന്നെ..പതിയെ ഈ ഗ്രൂമിങ് ഗ്യാങ് ഈ പെൺകുട്ടിയോട് നിങ്ങളുടെ മതത്തിലെ സ്ത്രീകൾ പീ.ഡി.പ്പിക്കപ്പെടുന്നത് ബുർഖ ധരിക്കാത്തത് കൊണ്ടാണെന്നും ഹിന്ദു മൂർത്തികൾ തുണിയിടത്തവരാണെന്നും പറഞ്ഞ് അധിക്ഷേപിക്കാൻ തുടങ്ങി..അങ്ങനെയാണ് ഈ പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്..
ആദ്യ പരാതി ലഭിച്ചതിനെ തുടർന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിൻ്റെ അനുമതിയോടെ പോലീസ് ടീം ടിസിഎസിൽ തൂപ്പുകാരായും പ്യൂൺ ആയിട്ടുമൊക്കെ രഹസ്യമായി കയറിപ്പറ്റി ഈ കേസ് കണ്ടെത്തിയത്.
ഇവരെല്ലാവരും തന്നെ ഈ സംഭവങ്ങൾ നടക്കുമ്പോൾ പല തവണ HR മാനേജരായ നിദാ ഖാന് പരാതി നൽകിയിരുന്നു..പക്ഷേ നടപടിയില്ല. അന്വേഷണത്തിനിടയിലാണ് പോലീസ് ഈ നിദാ ഖാനാണ് ഇത്തരം മതമൗലികവാദികളെ ജോലിക്ക് എടുത്തത് എന്ന് കണ്ടെത്തിയത്..മാത്രമല്ല,ഈ ഗ്രൂമിംഗ് ഗാങ്ങിന് വേണ്ടി പ്രത്യേക whats app ഗ്രൂപ്പ് ഇവർ ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു...
കമ്പനിയിലെ ഹിന്ദു/ ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരങ്ങൾ ഇത്തരം ആളുകൾക്ക് നൽകി ഒരു പെൺകുട്ടിക്ക് മൂന്ന് ആണുങ്ങൾ എന്ന കണക്കിലാണ് ഇവർ പ്രവർത്തിച്ചിരുന്നത് ശമ്പള വർധനവും ജോലി സ്ഥിരതയും ലഭിക്കണമെങ്കിൽ നമാസ് ചെയ്യണം, ബീഫ് കഴിക്കണം തുടങ്ങിയവയൊക്കെയാണ് സൗഹൃദം നടിച്ച് ഹിന്ദു സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നത് നിദ ഖാൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.
എട്ടോളം സ്ത്രീകളെ ട്രാപ്പിൽ പെടുത്തി മതം മാറ്റത്തിന് ശ്രമിച്ച കേസിൽ ഇതുവരെ ഏഴ് മുസ്ലിം ജീവനക്കാരെ ഈ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സംഭവത്തിന് വിദേശത്തുള്ളവരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ആയതുകൊണ്ട് മാത്രം ഈ വിവരം കൃത്യമായ രീതിയിൽ അന്വേഷിക്കപ്പെടുന്നു ......... കേരളത്തിലായിരുന്നുവെങ്കിൽ ഇത് സംഘപരിവാർ ക്രിസംഘി സൃഷ്ടിയായി മാറുമായിരുന്നു ......... ഇപ്പോഴും ഈ വാർത്ത മലയാള മാധ്യമങ്ങൾ മൂക്കുകയിരിക്കുകയാണ് അവർ ഇത് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.
ലൗ ജിഹാദ് വല വിരിക്കുകയാണ് പല രൂപത്തിൽ പല ഭാവത്തിൽ സ്കൂളിലും കോളേജിൽ നിന്നും അത് വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വരെ എത്തിയിരിക്കുന്നു.
Team CASA